ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ വനം മന്ത്രി സ്ഥാനം ഒഴിയണം; വിമർശനവുമായി താമരശ്ശേരി ബിഷപ്
ജനങ്ങൾ തുടര്‍ച്ചയായി മരിക്കുമ്പോഴും ഇവിടെയുള്ള സര്‍ക്കാരിന് ഒരനക്കവുമില്ല. വയനാട്ടിലും ഇടുക്കിയിലും വന്യമൃഗശല്യമുണ്ടായി. കഴിഞ്ഞ ഏതാനും
ജനങ്ങൾ തുടര്‍ച്ചയായി മരിക്കുമ്പോഴും ഇവിടെയുള്ള സര്‍ക്കാരിന് ഒരനക്കവുമില്ല. വയനാട്ടിലും ഇടുക്കിയിലും വന്യമൃഗശല്യമുണ്ടായി. കഴിഞ്ഞ ഏതാനും
പെരിങ്ങല്‍ക്കുത്തിനു സമീപം വാച്ചുമരം കോളനിയില്‍ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നപ്പോൾ കോഴിക്കോട് കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തില്‍
ഇത്രയും പരിഹാസ്യമായ പ്രമേയം വേറെയില്ല. കേന്ദ്ര നിയമത്തിൽ എന്ത് ഭേദഗതിയാണ് വേണ്ടതെന്ന് പറയാൻ ഇവർക്ക് കഴിയുമോ? പ്രമേയം പാസാക്കിയാൽ
ഇതോടുകൂടി നാട്ടുകാര്‍ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. ആനയെ മയക്കുവെടിവെച്ച് മുത്തങ്ങയിലേക്ക് മാറ്റാനാണ് നിശ്ചയിച്ചിരിക്കുന്നത്
മെയ് മാസത്തില്‍ നടത്തിയ കാട്ടാന കണക്കെടുപ്പില്‍ 1920 കാട്ടാനകളുണ്ടെന്ന് കണ്ടെത്തി. 2017 ല്‍ കണക്കെടുത്തപ്പോള്‍ 3322 ആനകളായിരുന്നു ഉണ്ടായിരുന്നത്.
സ്ഥലകാല വിഭ്രാന്തി സംഭവിച്ചതു പോലെയാണ് വനംമന്ത്രി പ്രതികരിക്കുന്നത്. ഇതിന് പരിഹാരം എന്താണെന്നല്ലേ വനംവകുപ്പ് ചിന്തിക്കേണ്ടത്? വനംമന്ത്രിക്ക്
അരിക്കൊമ്പനെ വെടി വയ്ക്കാൻ അനുകൂല സാഹചര്യം വേണം. ഓപ്പറേഷൻ ഒരു ദിവസം വൈകിയതിനെ വിമർശിക്കുന്ന സമീപനം ഉണ്ടായി.
എന്തുവന്നാലും ദൗത്യത്തിൽ നിന്ന് പിന്മാറാൻ വനം വകുപ്പ് തീരുമാനിച്ചിട്ടില്ല. ശ്രമം തുടരുമെന്നും മന്ത്രി വ്യക്തമാക്കി. അരിക്കൊമ്പനെ പിടികൂടിയാൽ
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പന്നിയാർ എസ്റ്റേറ്റിൽ എത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കാൻ എത്തിയതായിരുന്നു ശക്‌തിവേൽ.