വിദേശത്ത് വെച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് ബിജെപി എംപി പ്രഗ്യസിംഗ്
2014-ന് മുമ്പ് ഞാൻ വിദേശത്ത് പോയപ്പോൾ, അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ഒരു അണ്ടർ അച്ചീവ് ആണെന്ന് എന്നോട്
ബ്രിട്ടനിലാകെ രാഹുലിന്റെ പുതിയ ലുക്കിനു വലിയ സ്വീകാര്യത ലഭിച്ചെങ്കിലും ഇന്ത്യയിൽ ബിജെപി രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്.
വിഐപികൾ എപ്പോഴും ഇവിടെ ജയിക്കുകയും തോൽക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും അമേത്തിയുടെ അവസ്ഥ അങ്ങനെയാണ്.
വാക്സിന്‍ എടുത്താല്‍ കുട്ടികളുണ്ടാകില്ല എന്ന് പറഞ്ഞ് രാഹുലും സിദ്ധരാമയ്യയും ആളുകളെ നിരുത്സാഹപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
2002 ൽ നടന്ന ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുള്ള ബി ബി സി ഡോക്യുമെന്‍റിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി ജെ പി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എഎപി നേതാക്കൾ ഉപയോഗിക്കുന്ന ഭാഷയുടെ നിലവാരം വളരെ താഴ്ന്നതാണെന്നും പത്ര പറഞ്ഞു.
ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒന്നാണെന്ന് കോണ്‍ഗ്രസ് പ്ലീനറി വേദിയില്‍ രാഹുല്‍ ഗാന്ധി. അദാനിയെ അതിസമ്ബന്നനാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണ്.
കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തങ്ങളുടെ ആവശ്യമുണ്ടായിരുന്നില്ല
കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് നാളെ തുടക്കമാവും. പ്രതിപക്ഷസഖ്യത്തിലടക്കം നിര്‍ണായക പ്രമേയങ്ങള്‍ അവതരിപ്പിക്കും. പ്രവര്‍ത്തക സമതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ തീരുമാനം നാളത്തെ