പിണറായി വിജയൻ വിവരമില്ലാതെ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ രക്തസാക്ഷിത്വം വഹിക്കുന്നു: കെ സുധാകരൻ
വിഴിഞ്ഞം പദ്ധതിയുമായി സർക്കാറിന് മുന്നോട്ട് പോകാം. എന്നാൽ അത് തൊഴിലാളികളെ പുനരധിവസിപ്പിച്ച ശേഷം മാത്രമേ തുടങ്ങാവൂ
വിഴിഞ്ഞം പദ്ധതിയുമായി സർക്കാറിന് മുന്നോട്ട് പോകാം. എന്നാൽ അത് തൊഴിലാളികളെ പുനരധിവസിപ്പിച്ച ശേഷം മാത്രമേ തുടങ്ങാവൂ
കേരളത്തിലെ നിയമവാഴ്ച അംഗീകരിക്കില്ലെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. പിണറായി വിജയനും കേരളത്തിൽ പരാജയപ്പെടേണ്ടി വരും.
വിഴിഞ്ഞത് പ്രതിഷേധക്കാർ പ്രധാനമായും ഉയർത്തിയത് 7 ആവശ്യങ്ങളായിരുന്നു അതിൽ 6 എണ്ണം മന്ത്രിസഭാ ഉപസമിതി അംഗീകരിച്ചു.
ഫാദർ തിയോഡേഷ്യസ് ഡിക്രൂസിന്റെ 'തീവ്രവാദി' പരാമർശത്തിൽ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്
കെ സുരേന്ദ്രൻ അടക്കം പ്രതിയായ കോഴകേസുകളിൽ സർക്കാരിന്റെ ഭാഗത്തു നിന്നും അനുകൂലമായ നിലപാട് ഉണ്ടാകണം എന്ന് ആവശ്യപ്പെട്ടു ഗവര്‍ണര്‍ ആരിഫ്
കെ സുരേന്ദ്രൻ പ്രതിയായ കോഴകേസുകളിൽ ഉൾപ്പെടെ ഉചിതമായ പരിഗണന ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത് വന്നു .
കേരളത്തിലൂടെ നിലവിൽ ഓടുന്ന ഏറ്റവും വേഗമേറിയ ജനശതാബ്ദി എക്‌സ്പ്രസ് മൂന്നേകാല്‍ മണിക്കൂര്‍ കൊണ്ടാണ് തിരുവനന്തപുരത്തുനിന്ന് എറണാകുളത്ത് എത്തുന്നത്.
അവർക്ക് ചുമതല സമൂഹത്തോടാണ്. സുപ്രീം കോടതി ഈ കാര്യം നിരവധി തവണ വ്യക്തമാക്കിയതാണെന്നും ജഡ്ജി ഹണി എം വർഗീസ് പറഞ്ഞു.
വിഴിഞ്ഞം പോലുള്ള തുറമുഖ പദ്ധതികൾ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് സുപ്രധാനമാണെന്ന് സതേൺ നേവൽ കമാൻഡ് ചീഫ് വൈസ് അഡ്മിറൽ എംഎ
ഫാ.തിയോഡോഷ്യസിന്റെ മാപ്പ് അംഗീകരിക്കുന്നില്ല എന്നും അത് മടക്കി പോക്കറ്റിൽ ഇട്ടാൽ മതിയെന്നും മന്ത്രി അബ്ദുറഹ്മാൻ