തൊടുപുഴ: ഇടുക്കി കമ്ബംമെട്ടില്‍ നവജാതശിശുവിനെ കൊന്നത് വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഭയന്നെന്ന് പ്രതിയുടെ കുറ്റസമ്മത മൊഴി. മധ്യപ്രദേശ് സ്വദേശിയായ സാധുറാമിനും
ഡോ. വന്ദന ദാസിന്റെ കൊലപാതക കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കൊല്ലം റൂറല്‍ ഡിവൈഎസ്പി എം എം ജോസിനാണ്
കഴിഞ്ഞ ദിവസം പൊലീസ് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ച സ്കൂൾ അധ്യാപകനായ സന്ദീപ് സർജിക്കൽ ഉപകരണങ്ങളുപയോഗിച്ച്
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിച്ച ആളുടെ കുത്തേറ്റ് ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി
കൊട്ടാരക്കരയിലെ സംഭവത്തെ ഓർത്ത് ഇന്നലെ രാത്രി ഉറക്കം കിട്ടിയിട്ടില്ല. ആ സംഭവം ഓർത്ത് വല്ലാതെ പ്രയാസപ്പെടുകയാണ്.
കേരളത്തിൽ കെ റെയില്‍ വരുമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റർ ആവര്‍ത്തിച്ചു. കെ റെയിലിന് ജനങ്ങൾക്കിടയിൽ അംഗികാരം വര്‍ധിച്ച് വരുകയാണെന്നും
അക്രമകാരികൾ എല്ലായിടത്തും അഴിഞ്ഞാടുന്നു. പൊലീസിന് ഒന്നും ചെയ്യാൻ ആകുന്നില്ല. നിയമ സംവിധാനത്തെ ആർക്കും ഭയം ഇല്ല.
രക്തബന്ധമുള്ള കുട്ടിയായിരുന്നു ആ ഡോക്ടറെങ്കിൽ ഇവർ ഈ പറയണേ 50 മീറ്റർ അല്ലെങ്കിൽ 100 മീറ്റർ വിട്ടു നിൽക്കുമോ എന്ന്
രാവിലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുട്ടുചിറയിലെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. റോഡിലെ തിരക്ക് കണക്കിലെടുത്ത് കുറുപ്പന്തറ മുതൽ
കേരളത്തില്‍ ആശുപത്രികളില്‍ 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. പ്രതികളുടെ വൈദ്യപരിശോധന നടത്തുന്ന സമയത്തും സുരക്ഷ ഉറപ്പാക്കണം. മജിസ്‌ട്രേറ്റിന് മുന്നില്‍