സച്ചിനെയും പോണ്ടിങ്ങിനെയും ഒരേസമയം മറികടന്ന് വിരാട് കോലി
സച്ചിന്‍ തന്റെ കരിയറില്‍ 505 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടമുണ്ടാക്കിയപ്പോള്‍, കോലിക്ക് അതിനായി വേണ്ടിവന്നത് 439 ഇന്നിങ്‌സുകളാണ്.
സച്ചിന്‍ തന്റെ കരിയറില്‍ 505 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടമുണ്ടാക്കിയപ്പോള്‍, കോലിക്ക് അതിനായി വേണ്ടിവന്നത് 439 ഇന്നിങ്‌സുകളാണ്.
ഇതിന് മുന്‍പ് സച്ചിന്‍ 2004/05 സീസണില്‍ ധാക്കയില്‍ 248 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഇവിടെ ഇന്‍ഡോറില്‍ മായങ്ക് 243ല്‍
ഇപ്പോഴിതാ അനുഷ്‌കയുടെ കുട്ടിക്കാലത്തെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ലിറ്റില്‍ മി എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.
ഇതിനു മുൻപ് നടന്ന നേരത്തെ ടി20, ഏകദിന പരമ്പരകള്‍ ടീം ഇന്ത്യ നേടിയിരുന്നു.
ലോക റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്തു നിന്നാണ് ടീം ഇപ്പോള്‍ ഒന്നിലെത്തിയത്.
കേവലം മുപ്പത് മിനിറ്റ് നേരത്തെ മോശം കളി ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷയെയാണ് തകര്‍ത്തതെന്നും ടീമെന്ന നിലയില്‍ ഇന്ത്യ വലിയ പരാജയമായെന്നും
ടോസ് ലഭിച്ച് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍ രോഹിത് ശര്‍മയെ അതിവേഗം നഷ്ടമായെങ്കിലും പിന്നീടെത്തിയ കോലി റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി.
ഇന്ത്യന്‍ ടീമിന് ബുദ്ധിമുട്ടേറിയ സമയങ്ങളില്‍ വിരാട് റണ്‍സ് കണ്ടെത്തുന്നുണ്ട്. അദ്ദേഹം സിംഗിളുകളെടുത്ത് കളി മുന്നോട്ട് കൊണ്ടുപോകുന്നത് ബാബറും മാതൃകയാക്കണം.
ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ കോലിയെ തങ്ങള്‍ ആരാധിക്കുന്നുണ്ടെന്നാണ് ഈ ചിത്രം ട്വീറ്റിൽ ഷെയർ ചെയ്തുകൊണ്ട് പാക് ആരാധകർ പറയുന്നത്.
ഓരോ ദിവസവും പ്രകടനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്ന താരമാണ് വിരാട് കോലിയെന്നും കോച്ച് പറഞ്ഞു