അമിത ജോലി താങ്ങാനായില്ല: ആത്മഹത്യയ്ക്കു ശ്രമിച്ച എസ് ഐ മരിച്ചു
എസ്.എച്ച്.ഒ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ആരോപണം ഉന്നയിച്ചിരുന്നു...
എസ്.എച്ച്.ഒ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ആരോപണം ഉന്നയിച്ചിരുന്നു...
വിളപ്പില്‍ശാലയിലെ മാലിന്യസംസ്‌കരണ പ്രശ്‌നം സംബന്ധിച്ചു ഹൈക്കോടതിയില്‍ നിലവിലുള്ള കേസ് തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ടു സര്‍ക്കാര്‍ ഉപഹര്‍ജി നല്കി. ഹൈക്കോടതി നിര്‍ദേശ പ്രകാരം പോലീസ്
തലസ്ഥാനത്ത് വിളപ്പില്‍ശാല മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ മലിനജല സംസ്‌കരണ യന്ത്രസാമഗ്രികള്‍ എത്തിച്ചതില്‍ പ്രതിഷേധിച്ചു ജനകീയ സമരസമിതി നടത്തുന്ന സമരം നാലാം
വിളപ്പില്‍ശാലയിലെ മാലിന്യ സംസ്‌കരണ ഫാക്ടറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് സംയുക്തസമരസമിതി വിളപ്പില്‍ പഞ്ചായത്തില്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല ഹര്‍ത്താല്‍ ആരംഭിച്ചു. വിളപ്പില്‍
മാലിന്യനീക്കം നിലച്ച സംഭവത്തില്‍ തിരുവനന്തപുരം നഗരസഭയ്ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. ചപ്പുചവറുകള്‍ നീക്കാത്തതിനെതിരേ ലഭിച്ച പരാതിയിലാണ് നോട്ടീസ്.
വിളപ്പില്‍ശാല മാലിന്യപ്ലാന്റില്‍ സ്ഥാപിക്കാനുള്ള മലിനജല സംസ്‌കരണ പ്ലാന്റിന്റെ യന്ത്രസാമഗ്രികള്‍ കോര്‍പ്പറേഷന്‍ രാത്രിയില്‍ രഹസ്യമായി പ്ലാന്റിലെത്തിച്ചു. പുലര്‍ച്ചെ രണ്ടരയോടെയാണ് യന്ത്രസാമഗ്രികള്‍ കോര്‍പ്പറേഷന്‍
വിളപ്പില്‍ശാലയിലേക്കു മെഷിനറി കൊണ്ടുപോകുന്നതിനു പോലീസ് സംരക്ഷണം അനുവദിച്ച ഉത്തരവ് നടപ്പാക്കാതിരിക്കാന്‍ പഞ്ചായത്ത് ശ്രമിക്കുന്നുവെന്നാരോപിച്ചുകൊണ്ടുള്ള ഉപഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി നിരീക്ഷിച്ച്
വിളപ്പില്‍ ശാലയില്‍ മലിനീകരണ ശുദ്ധീകരണ പ്ലാന്റിനായി യന്ത്രസാമഗ്രികളുമായി എത്തിയ പോലീസും ജില്ലാ ഭരണകൂടവും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി. ഒന്നേമുക്കാല്‍
ഹൈക്കോടതി ഉത്തരവനുസരിച്ച് വിളപ്പില്‍ശാല മാലിന്യപ്ലാന്റിലേക്ക് കോര്‍പ്പറേഷന്‍ എത്തിച്ച മലിനീകരണ ശുചീകരണ പ്ലാന്റിന്റെ യന്ത്രസാമഗ്രികള്‍ നാട്ടുകാര്‍ തടഞ്ഞു. ശക്തമായ പോലീസ് സംരക്ഷണത്തോടെ
വിളപ്പില്‍ശാല മാലിന്യ സംസ്കരണ പ്ളാന്റ് പൂട്ടണമെന്ന് സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു.പൂട്ടാൻ ഡിസംബർ 21നു എടുത്ത സർക്കാർ തീരുമാനം നടപ്പാക്കണമെന്നും യോഗം