പേഴ്സണൽ സ്റ്റാഫിൽ കോണ്‍ഗ്രസ് ബന്ധമുള്ളവര്‍; വി മുരളീധരനെതിരെ ബിജെപിക്കുള്ളില്‍ തന്നെ എതിര്‍പ്പ്
പ്രവാസികൾ കേരളത്തിലേക്ക് തിരികെ എത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും മുരളീധരനും തമ്മിലുള്ള വാക്പോരിനെ ചൊല്ലിയാണ് യോഗം ആരംഭിച്ചത് തന്നെ.
പ്രവാസികൾ കേരളത്തിലേക്ക് തിരികെ എത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും മുരളീധരനും തമ്മിലുള്ള വാക്പോരിനെ ചൊല്ലിയാണ് യോഗം ആരംഭിച്ചത് തന്നെ.
പ്രവാസി വിഷയത്തിൽ ഉൾപ്പെടെ വി.മുരളീധരൻ പ്രകടിപ്പിക്കുന്നത് വിദ്വേഷ രാഷ്ട്രീയമാണെന്നു കുറ്റപ്പെടുത്തുന്ന മുഖപ്രസംഗത്തിൽ വിഷയങ്ങൾ തിരിച്ചറിയാൻ കഴിവുള്ളവരെ മന്ത്രിയുടെ ഓഫീസിൽ ഇരുത്താൻ
വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട് താന്‍ ഇന്ന് രണ്ട് സെമിനാറിലാണ് പങ്കെടുക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഫ്ലക്സ് വെക്കുന്നത് ശരിയാണോ എന്നും മുരളീധരന്‍ ചോദിച്ചു...
അഭിനന്ദനമാണോ, വിമര്‍ശനമാണോ എന്നറിയാന്‍ പറ്റാത്തവരാണോ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളതെന്നും മുരളീധരന്‍ ചോദിച്ചു...
നോര്‍ക്ക വഴി രജിസ്റ്റര്‍ നടത്താന്‍ പറഞ്ഞ് ലക്ഷക്കണക്കിന് പ്രവാസികളെ സര്‍ക്കാര്‍ പറ്റിച്ചതെന്തിനാണെന്നും സുരേന്ദ്രന്‍ ചോദിച്ചു...
നിലവിലെ സാഹചര്യം മനസിലാക്കി ക്ഷേത്രങ്ങൾ തുറക്കേണ്ടന്ന് ദേവസ്വം ബോർഡിന്റെ പരിധിയിൽ വരാത്ത നൂറുകണക്കിന് ക്ഷേത്ര കമ്മിറ്റികൾ തീരുമാനിച്ചു കഴിഞ്ഞു. എന്നിട്ടും
ഇതുപോലുള്ള സാഹചര്യങ്ങൾ മുൻകൂട്ടി കാണാതെ കേന്ദ്രത്തിലേക്ക് കത്തെഴുതിയിട്ടുമാത്രം കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളം പോലെ ഒരു സംസ്ഥാനം പറഞ്ഞിട്ടാണോ ആ രീതിയിലുള്ള ഷെഡ്യൂള്‍ തീരുമാനിക്കുക.
വി മുരളീധരൻ നടത്തിയത് കേന്ദ്രമന്ത്രിക്ക് ചേർന്ന പ്രതികരണമല്ലെന്നും ശുദ്ധ വിവരക്കേടാണ് അതെന്നും മുഖ്യമന്ത്രി പറഞ്ഞു.