കേരളത്തിലെ നിയസഭാ തെരഞ്ഞെടുപ്പ് പരാജയത്തിലെ തോല്‍വിക്ക് പിന്നാലെ ബിജെപി ഒളിച്ചോടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്.ജനാധിപത്യത്തിലെ ഏറ്റവും വലിയ തിരുത്തല്‍ ശക്തിയായ ബിജെപി
ഭീകരാക്രമണങ്ങളെ പോലും വെല്ലുന്ന സംഭവങ്ങള്‍ക്കാണ് ഇപ്പോള്‍ ബംഗാള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പില്കഴക്കൂട്ടം നിയോജകമണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രനാണ് വിജയിച്ചത്.
കോവിഡ് മഹാമാരിയെ സ്വയംപുകഴ്ത്തലിനും കേന്ദ്രസര്‍ക്കാരിനെതിരായ വിഷലിപ്ത പ്രചാരണങ്ങള്‍ക്കുമുപയോഗിക്കുന്നത് തുടരുകയാണ് സിപിഎം
കൊട്ടിഘോഷിക്കപ്പെട്ട കേരള മോഡല്‍ വെറും പി ആര് തള്ള് മാത്രമായിരുന്നുവെന്നും സുരേന്ദ്രന് ആരോപിച്ചു.
എൻഎസ്എസ് പറയുന്ന എല്ലാ കാര്യത്തിനും മറുപടി നൽകേണ്ട ആവശ്യമില്ലെന്നും പറഞ്ഞു.
സത്യപ്രതിജ്ഞയുടെ ലംഘനം നടത്തിയ മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല.
കെടി ജലീലിന്റെ രാജി വൈകി വന്ന വിവേകമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ
ജലീലും പിണറായിയും ചേർന്നുള്ള കൂട്ടുകൃഷിയായിരുന്നു ഈ ബന്ധു നിയമനം.
ലോകായുക്ത നടപടിയെ നിയമപരമായി നേരിടുമെന്ന കെ.ടി. ജലീലിന്റെ വെല്ലുവിളി മുഖ്യമന്ത്രി പിണറാി വിജയന്റെ അറിവോടെയാണോ എന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്.
Page 4 of 9Previous
1
2
3
4
5
6
7
8
9
Next