നേതാക്കളുടെ സ്ഥാനമോഹങ്ങള്‍ക്കല്ല വിജയസാധ്യതയാകണം പരിഗണിക്കേണ്ടത്. സ്ഥാനാര്‍ഥികളുടെ പരിചയസമ്പത്തും പ്രധാനമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് ലഭിച്ചില്ലെങ്കിലും പാര്‍ട്ടിയുമായി അഭിപ്രായഭിന്നതകളൊന്നുമില്ല. കെ
യുഡിഎഫ് നേതൃയോഗത്തില്‍ ഭിന്നതകള്‍ മാറ്റിനിര്‍ത്തി ജോസ് കെ മാണിയും ജോസഫും കൈകൊടുത്തു. പാലാ ഉപതെരഞ്ഞെടുപ്പ് കഴിയും വരെ തര്‍ക്കങ്ങളില്ലാതെ
പാലായിൽ ഇന്ന് നടന്ന പ്രാദേശിക പ്രവര്‍ത്തകരുടെ യോഗത്തില്‍ മോൻസ് ജോസഫ് എംഎല്‍എ, ജോയി എബ്രഹാം, തോമസ് ഉണ്ണിയാടൻ, സജി മഞ്ഞക്കടമ്പില്‍
പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിന് 'കൈതച്ചക്ക' ചിഹ്നം. ചിഹ്നം ഏതായാലും ജയം ഉറപ്പാണെന്ന് ജോസ് ടോം
ഉപതെരഞ്ഞെടുപ്പിന് ശേഷം കേരളാ കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് മുതൽ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം വരെ നാടകീയ നീക്കങ്ങളാണ് കേരളാ കോൺഗ്രസിനകത്ത് നടന്നത്.
ഇന്ന് പാലായില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം,സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം സംബന്ധിച്ച് നിയമപരമായ കാര്യങ്ങള്‍ മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ തെരഞ്ഞെടുപ്പുകളില്‍ പാലായിലെ കരുത്തനായ മാണിയുടെ ഭൂരിപക്ഷം കുറച്ച് മിടുക്കനെന്നു തെളിയിച്ച ആളാണ് മാണി സി കാപ്പനെന്ന് വെള്ളാപ്പള്ളി നടേശന്‍
സാധ്യതകള്‍ കല്‍പ്പിച്ചിരുന്ന നിഷ ജോസ് കെ മാണി പാലായിലെ സ്ഥാനാർഥിയാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.