താലിബാന്റെ മനുഷ്യാവകാശലംഘനം അനുവദിക്കില്ല; സ്ത്രീകളുടെ അവകാശം സംരക്ഷിക്കണം; യു എൻ സുരക്ഷാ കൗൺസിലില്‍ അമേരിക്കയും ബ്രിട്ടനും
താലിബാന് ഭരണകൂടം മനുഷ്യവകാശം സംരക്ഷിക്കണമെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ആവശ്യപ്പെട്ടു.
താലിബാന് ഭരണകൂടം മനുഷ്യവകാശം സംരക്ഷിക്കണമെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ആവശ്യപ്പെട്ടു.
അയല്‍ രാജ്യമായ ചൈനയുമായി മികച്ച ബന്ധം പുലര്‍ത്താന്‍ ആഗ്രഹമുണ്ടെന്ന് താലിബാന് ഇതിനോടകം പലതവണ അറിയിച്ചിട്ടുണ്ട്
സാംസ്കാരിക അടിമത്തത്തിന്റെ ചങ്ങല പൊട്ടിച്ചെറിയുകയാണ് അഫ്ഗാനില്‍ സംഭവിച്ചത്.
താജിക്കിസ്ഥാനിലേക്കാണ് ഗാനി കടന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ഇപ്പോള്‍ തന്ത്രപ്രധാനമായ. കാബൂൾ നഗരം കൂടി താലിബാൻ കീഴടക്കിയിരിക്കുകയാണ്.
നേരത്തെ മൊബൈല്‍ റേഡിയോ സ്റ്റേഷനുകളുമായിട്ടായിരുന്നു താലിബാന് പ്രവര്‍ത്തിച്ചിരുന്നത്.
അവസാന രണ്ട് ദിവസത്തിനുള്ളിൽ താലിബാൻ കീഴടക്കിയ രണ്ടാമത്തെ പ്രവിശ്യ നഗരമാണ് ജവ്സ്ജൻ.
രാജ്യത്തെ സ്ത്രീകൾ പർദ്ദയോ ബുർഖയോ ധരിക്കാതെ പുറത്തിറങ്ങുന്നത് കുറ്റകരമാണെന്ന് താലിബാൻ വ്യക്തമാക്കിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട താലിബാന് സാംസ്കാരിക വിഭാഗത്തിന്റെ നോട്ടീസ് അഫ്ഗാന് മാധ്യമ പ്രവര്‍ത്തകര്‍ അടക്കം പുറത്തുവിട്ടിട്ടുണ്ട്.
അമേരിക്കയുടെ ഏറ്റവും ദൈർഘ്യമേറിയ യുദ്ധത്തിന് സെപ്റ്റംബർ 11ന് അവസാനം; പ്രഖ്യാപനവുമായി ജോ ബൈഡൻ