ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷനേതാവ്
റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള സർക്കാരിന്‍റെ അനാവശ്യ തിടുക്കം സംശയകരമാണെന്നും ഉടന്‍ നിയമനടപടിയിലേക്ക് കടക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു
റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള സർക്കാരിന്‍റെ അനാവശ്യ തിടുക്കം സംശയകരമാണെന്നും ഉടന്‍ നിയമനടപടിയിലേക്ക് കടക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു
ന്യൂനപക്ഷ സമുദായങ്ങള്‍ എല്‍.ഡി.എഫിനെ പൂര്‍ണ്ണമായും കൈവിട്ടതിന്റെ ജാള്യത മറയ്ക്കാനാണ് ഇത്തരത്തില്‍ പ്രസ്താവനകള്‍ ഇറക്കിയിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു
ഇപ്പോൾ കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാര്‍ കേരളത്തിന്റെ വികസനം തടസപ്പെടുത്തുകയാണെന്നുള്ള കാര്യത്തില്‍ യു ഡി എഫിന് യാതൊരു അഭിപ്രായ
വലിയ ഒരു അഴിമതിയുടെ തുടക്കമാണിത്. സംസ്ഥാന സര്‍ക്കാരിന്‍റെ മറുപടി വന്നശേഷം ബാക്കി കാര്യങ്ങള്‍ പറയുമെന്നും ചെന്നിത്തല.
വിമർശനങ്ങളെയെല്ലാം താൻ സ്വീകരിക്കുന്നുവെന്നും മറിച്ച് ഒരു വാക്കുപോലും സിപിഎമ്മിനെതിരെ തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും കഴിഞ്ഞദിവസം വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു....
ശബരിമലയില്‍ നൂറ്റിനാല്‍പ്പത്തിനാലു പ്രഖ്യാപിച്ചതിനെതിരെ പ്രതിഷേധിക്കാനാണ് 50തോളം പേരടങ്ങിയ സംഘം നിലയ്ക്കലിലെത്തിയത്....
എല്‍ഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്നത് ശക്തരായ സ്ഥാനാര്‍ഥികളാണ് എന്ന അഭിപ്രായം കോണ്‍ഗ്രസിനില്ല...
പ്രതിപക്ഷ നേതാവിന് പുറമേ കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ, പ്രചരണ വിഭാഗം ചെയർമാൻ കെ മുരളീധരൻ, ശൂരനാട് രാജശേഖരൻ,
സിപിഎമ്മാണ് കണ്ണൂർ, കാസർകോട് ജില്ലകളിൽ നടക്കുന്ന കൊലപാതകങ്ങളുടെ മുഖ്യപ്രഭവകേന്ദ്രം
തെറ്റ് ചൂണ്ടിക്കാണിച്ചും ഈ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ടും കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ നിരവധി പേരാണ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പേജിൽ