കരിമണല്‍ ഖനനത്തിനെതിരെ അതിജീവനത്തിനായി പോരാടുന്നവര്‍ക്ക്് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നാളെ രാവിലെ 10 മുതല്‍ വൈകുന്നേരം 5 മണി വരെയാണ്
നാല് ലക്ഷം അതിഥി തൊഴിലാളികൾ കേരളത്തിൽനിന്ന് സ്വന്തം നാട്ടിലെത്തി. എന്നാൽ മലയാളികൾക്ക് നാട്ടിലെത്താൻ ഒരു ട്രെയിൻ പോലും ഏർപ്പെടുത്തിയില്ല...
കോൺഗ്രസുകാരൻ പുസ്തകം വായിക്കുകയോ ?അതും രമേശ് ചെന്നിത്തല ? ചോദിക്കുന്നത് മറ്റാരുമല്ല പുസ്തകം കൈകൊണ്ട് തൊടാത്തവരും തൊട്ടാൽത്തന്നെ മറിച്ച് നോക്കാത്തവരും
കരാറില്‍ കൃത്രിമത്വം നടന്നിട്ടില്ലെന്നും ശിവശങ്കര്‍ വ്യക്തമാക്കി....
കുറവുകള്‍ ചൂണ്ടിക്കാട്ടുന്നത് തെറ്റ് തിരുത്താന്‍ വേണ്ടിയാണെന്നും സര്‍ക്കാറുമായി ഏറ്റുമുട്ടലിനില്ലെന്നും കൊവിഡ് പ്രതിരോധത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പൂര്‍ണ പിന്തുണയുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി....
വിടൊരു പ്രതിപക്ഷമുണ്ടെന്ന് ജനങ്ങളെ ഓര്‍മ്മപ്പെടുത്താനുമായി പല നമ്പറുകളുമായി അവര്‍ രംഗത്തെത്തി. അത്തരത്തില്‍ പ്രതിപക്ഷ നേതാവിന്‍റെ ഭാഗത്ത് നിന്നുണ്ടായ ഒരു നീക്കമാണ്
എന്നാൽ ഈ ദൃശ്യങ്ങളിലെ പാകപ്പിഴ ചൂണ്ടിക്കാട്ടി മറ്റൊരു ഫേസ്ബുക്ക് പോസ്റ്റും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്...
അടച്ചിടൽ പന്ത്രണ്ടു ദിവസം പിന്നിടുമ്പോൾ പ്രതിപക്ഷ നേതാവിന്റെ കൺട്രോൾ റൂമിലേക്ക് അയ്യായിരത്തിലധികം പരാതികൾ. പ്രധാനമായും ആവശ്യമരുന്നിന്റെ ലഭ്യതക്കുറവും, കൊയ്ത്തു കഴിഞ്ഞ
ഒറ്റപ്പെടുത്തി അക്രമിക്കാനും ക്രൂരമായി പരിഹസിക്കാനുമുളള നീക്കത്തില്‍ നിന്ന് മാറിനില്‍ക്കണം. ഇതിനെ വര്‍ഗീയമായി ചിത്രീകരിക്കാനുളള നീക്കം അപകടകരമാണ്...
ഇതെല്ലാം കൂട്ടി വായിക്കുകയാണെങ്കിൽ ആർക്കാണ് മീഡിയ മാനിയ എന്ന് വ്യക്തമാകുമെന്നാണ് സമൂഹമാധ്യമങ്ങൾ പറയുന്നത്...