യാഥാർഥ്യത്തിനെതിരെ മോങ്ങുന്ന അസഹിഷ്ണുതയുടെ ആൾരൂപങ്ങൾക്ക് നമോവാകം: ജോയ് മാത്യു
വഴിയിൽ കുഴിയുണ്ട്. മനുഷ്യർ കുഴിയിൽ വീണ് മരിക്കുന്നുമുണ്ട്.സഹികെട്ട് കോടതി സ്വമേധയാ ഇടപെടുന്നുമുണ്ട്.
വഴിയിൽ കുഴിയുണ്ട്. മനുഷ്യർ കുഴിയിൽ വീണ് മരിക്കുന്നുമുണ്ട്.സഹികെട്ട് കോടതി സ്വമേധയാ ഇടപെടുന്നുമുണ്ട്.
പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലെ ആംഹെർസ്റ്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിലാണ് സിംഗ് ബാഹിനി എന്ന ഹിന്ദു സംഘടന പരാതി നൽകിയത് .
ഇവിടെ കഴിഞ്ഞ ദിവസം സില്‍വര്‍ ലൈന്‍ ബോധവല്‍ക്കരണത്തിന് എത്തിയ സിപിഎം നേതാക്കളെ നാട്ടുകാര്‍ തിരിച്ചയച്ചിരുന്നു
ഇതോടൊപ്പം മഹാത്മാഗാന്ധി, അംബേദ്കര്‍, സുഭാഷ് ചന്ദ്രബോസ്, രാജേന്ദ്രപ്രസാദ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഭഗത് സിങ് എന്നിവരുടെ ചിത്രങ്ങളും പോസ്റ്ററിലുണ്ട്.
ഈ ചിത്രം നീക്കിയശേഷം വെളുത്ത വസ്ത്രമണിഞ്ഞ സര്‍ക്കാര്‍ അംഗീകൃതമായ ചിത്രം പുനഃസ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
നന്ദന്‍കോട്ട് പ്രവര്‍ത്തിക്കുന്ന മണികണ്ഠന്‍ വേസ്റ്റ് പേപ്പര്‍ സ്റ്റോറിലാണ് പോസ്റ്റർ എത്തിയത്.
കറുത്ത ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടുമാണ് ഫസ്റ്റ് ലുക്കില്‍ കഥാപാത്രത്തിന്റെ വേഷം.
അമരീന്ദര്‍ സിംഗിനെ കൊല്ലുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പ്രതിഫലം നല്‍കും. കൊലപാതകിയുടെ വിവരം ഒരുകാരണവശാലും പുറംലോകമറിയില്ല.
കൊല്ലം ജില്ലയിലെ ചടയമംഗലം മലപ്പേരൂരിലാണ് ഈ സംഭവം നടന്നത്. തന്നെ പാർട്ടി പുറത്താക്കിയ വിവരം മനേഷ് അറിഞ്ഞത് നാടിന്റെ വിവിധ
ഈ സ്ഥലത്തെ പ്രാദേശിക നേതാവും ആക്ടിവിസ്റ്റുമായ പ്രശാന്ത് (അണ്ണാ) മഹാസ്‌കെയുടെ നേതൃത്വത്തിലാണ് വിത്യസ്തമായ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.