പാസ്‌പോര്‍ട്ട് ലഭിക്കാനുള്ള അപേക്ഷകര്‍ക്ക് ക്ലിയറന്‍സ് നല്‍കുന്നതിന് മുമ്പ് സോഷ്യല്‍ മീഡിയകളിലെ പെരുമാറ്റം കൂടി പരിശോധിക്കാന്‍ ഉത്തരാഖണ്ഡ് പോലീസിന്റെ തീരുമാനം. കൂടി
കര്‍ഷകര്‍ പൊലീസിന് നേരെ വാളുകള്‍ ഓങ്ങിയത് നേരത്തെ വലിയ വിവാദമായിരുന്നു.
മുന്‍ നിശ്ചയിച്ച വഴികളിലൂടെയല്ലാതെ റാലി നടത്തിയവര്‍ സംയുക്ത സമിതിയുടെ ഭാഗമായി പ്രതിഷേധത്തിന് എത്തിയവരല്ലെന്നും കര്‍ഷക നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇവര്‍ക്കെതിരെ ഐപിസി 153 നൊപ്പം അതിക്രമിച്ചു കയറിയെന്ന കുറ്റവും പോലീസ് ചുമത്തിയിട്ടുണ്ട്.
വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടില്ലെങ്കിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തുമെന്ന് സിദ്ദിഖിന്റെ ഭാര്യ റെയ്ഹാനത്ത് പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഫോട്ടോ പകര്‍ത്തിയ ആളെ ഉള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തുവെന്നും എസ്എസ്പി
രാജ്യത്തെ കര്‍ഷകരാണ് നമുക്ക് ഭക്ഷണം തരുന്നത്. അതിന് പകരമായി അവര്‍ക്ക് തിരിച്ച് നല്‍കേണ്ടത് ജലപീരങ്കിയും കണ്ണീര്‍വാതകവുമല്ല.
2018 മെയിലായിരുന്നു ആൻവയ് നായിക്കിനെ അമ്മയ്ക്കൊപ്പം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്.
ബിനോയിയെയും അഭിഭാഷകരെയുംഉള്ളിലേക്ക് പ്രവേശിപ്പിക്കരുതെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ സുരക്ഷാ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
നിലവില്‍ ഡിസിപി ദിവ്യ ഗോപിനാഥ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് എകെജി സെന്ററിന് മുന്നില്‍ പോലീസ് മുന്‍കരുതലുകൾ ഒരുക്കിയിട്ടുള്ളത്.