എന്‍എസ്എസിന്് സര്‍ക്കാരിനെ കുറ്റപ്പെടുത്തേണ്ട വിധത്തില്‍ ഒന്നുമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമര്‍ശനം ഉന്നയിക്കുമ്പോള്‍ അത് വസ്തുതാ വിരുദ്ധമാണോയെന്ന് പരിശോധിക്കണം. എന്‍എസ്എസ്
മാണി.സി. കാപ്പനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. പാര്‍ട്ടിയേയും മുന്നണിയേയും വഞ്ചിച്ചാണ് മാണി സി. കാപ്പന്‍ പാലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായതെന്ന് മുഖ്യമന്ത്രി
മാധ്യമങ്ങള്‍ യുഡിഎഫ് ഘടകകക്ഷികളെ പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വസ്തുതകള്‍ പരിശോധിക്കാതെയാണ് പല വ്യാജ വാര്‍ത്തകളും നല്‍കുന്നതെന്നും ആരോപണം.
മുഖ്യമന്ത്രി പിണറായി വിജയനെ ആക്ഷേപിച്ച് കെ. സുധാകരന്‍ എം.പി. ചെത്തുകാരന്റെ മകനെന്ന് പറഞ്ഞാണ് അധിക്ഷേപം. കോരേട്ടന്റെ മകന് അകമ്പടിയായി നാല്‍പത്
സംസ്ഥാനത്ത് ഇടത്പക്ഷവും പിണറായി വിജയനും അധികാരത്തില്‍ വരണമെന്നാണ് തീവ്രവലതുപക്ഷക്കാര്‍ ആഗ്രഹിക്കുന്നതെന്ന്് രാഹുല്‍ ഈശ്വര്‍. പിണറായി ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍
കണ്ണൂര്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ കെ.സുധാകരന്‍ സ്ഥാനാര്‍ത്ഥിയായേക്കും. ധര്‍മ്മടത്ത് മത്സരിക്കണമെന്ന് കെ. സുധാകരനോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെന്ന നിലയിലാണ്
അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച ഒരു സര്‍ക്കാരാണിത്; അറബികടല്‍ പോലും വില്‍ക്കാന്‍ പറ്റുമെന്ന് തെളിയിച്ച സർക്കാർ; പിണറായി സര്‍ക്കാരിനെ പരിഹസിച്ചും വിമര്‍ശിച്ചും
കേരളത്തില്‍ കോണ്‍ഗ്രസ്-ബിജെപി ധാരണ വളരെ ശക്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ ബിജെപിയുടെ ബി ടീമായി യുഡിഎഫ് മാറി. മുപ്പത്തിയഞ്ച്
എല്‍ഡിഎഫിനെ നേരിടാന്‍ മാര്‍ഗം ഇല്ലാതെ പ്രതിപക്ഷം അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രചാരണത്തില്‍ ഏറെ പിന്നോട്ടുപോയ പ്രതിപക്ഷം
മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.വരണാധികാരിയായ കണ്ണൂര്‍ അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണര്‍ മുമ്പാകെയാണ് മുഖ്യമന്ത്രി പത്രിക സമര്‍പ്പിച്ചത്. സിപിഐഎം