നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതില്‍ പ്രതികരിച്ച് നിര്‍ഭയയുടെ മാതാപിതാക്കള്‍.ഈ ദിനം രാജ്യത്തെ പെണ്‍മക്കളുടേതാണ്.അവര്‍ക്ക് ഇത് പുതിയ പ്രഭാതമാണ്. നിര്‍ഭയയുടെ
നിര്‍ഭയ കേസ് കുറ്റവാളികളെ തൂക്കിലേറ്റി. പ്രതികളായ മുകേഷ് കുമാര്‍ സിംഗ് (32), അക്ഷയ് താക്കൂര്‍ (31), വിനയ്
നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.ദയാഹര്‍ജികളും അപ്പീലുകളുമെല്ലാം തള്ളിയ സാഹചര്യത്തില്‍ ഇത്തവണ ശിക്ഷ നടപ്പാക്കുമെന്നാണ് ലഭ്യമാകുന്ന
മൂന്ന് തവണയാണ് വധശിക്ഷ നടപ്പാക്കേണ്ട തീയ്യതി മാറ്റിവച്ചത്. കുറ്റവാളികളെ നാളെ പുലർച്ചെ അഞ്ചരയ്ക്ക് തൂക്കിലേറ്റാൻ തിഹാർ ജയിൽ സജ്ജമായിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസം തിഹാർ ജയിലിൽ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനു മുന്നോടിയായുള്ള ഡമ്മി പരീക്ഷണം നടത്തിയിരുന്നു.
ഈ വരുന്ന വെള്ളിയാഴ്ച രാവിലെയാണ് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കുന്നത്.
ഡല്‍ഹി : നിര്‍ഭയ കേസില്‍ പ്രതികളെ തൂക്കിലേറ്റാന്‍ ഇനി നാലു ദിവസം കൂടി. മാര്‍ച്ച് 20 നാണ് ശിക്ഷ നടപ്പിലാക്കുന്നത്.
നിര്‍ഭയാ കേസ് പ്രതികളിലൊരാളായ വിനയ് ശര്‍മ വീണ്ടും ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി
നിര്‍ഭയാ കേസ് പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കില്ല. നാലുപ്രതികളുടെയും വധശിക്ഷയ്ക്കായി പുറപ്പെടുവിച്ച മ
നിർഭയ കേസിൽ പ്രതി പവൻ ഗുപ്തയുടെ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി. പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവും