ഇന്തോ-ചൈന സംഘര്‍ഷം സിനിമയാക്കാൻ മേജര്‍ രവി; നായകൻ ഉണ്ണി മുകുന്ദൻ
സ്വന്തം നിർമ്മാണത്തിലെത്തിയ മേപ്പടിയാനാണ് ഉണ്ണി മുകുന്ദന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
സ്വന്തം നിർമ്മാണത്തിലെത്തിയ മേപ്പടിയാനാണ് ഉണ്ണി മുകുന്ദന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
ലോക്നാഥ് ബെഹ്റയെപ്പോലുള്ള ആളുകള്‍ പോലും ഇതുപോലുള്ള ആളുകളുടെ വലയില്‍ പോയിപ്പെടുന്നത് കഷ്ടമാണെന്നും മേജര്‍ രവി
തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പറഞ്ഞ് 2019 നവംബറിലാണ് ഡോക്ടർ കണ്ണനെതിരെ ആദ്യ പരാതി നൽകിയത്.
ഇന്ന് നമ്മുടെ രാജ്യത്തെ ജനങ്ങള്‍ ഓരോരുത്തരും ശ്വാസം കിട്ടാന്‍ പോലും ബുദ്ധിമുട്ടുകയാണ്. ഈ അവസ്ഥയിലേക്ക് നമ്മള് എത്തിയിരിക്കുന്നു.
ഒരിക്കല്‍ പോലും മേജർ രവി ബിജെപി അംഗമായിരുന്നില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.
പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കണം കോണ്‍ഗ്രസ് വേദിയില്‍ മേജര്‍ രവി
മൂന്നര ദശാബ്ദങ്ങള്‍ക്ക് ശേഷം ബാല്യകാല സുഹൃത്തുക്കള്‍ തമ്മില്‍ കണ്ടുമുട്ടുന്നതും അതിനെ തുടര്‍ന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
നിലവിലെ ഇന്ത്യ-ചൈന സംഘര്‍ഷം പ്രമേയമാക്കികൊണ്ടുളള ഈ സിനിമയ്ക്ക് 'ബിഡ്ജ് ഓഫ് ഗാല്‍വന്‍' എന്നാണ് പേര് നൽകിയിരിക്കുന്നത്.
ഇപ്പോഴിതാ ഷെയ്നിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന് മേജര്‍ രവി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പിന്തുണ പ്രഖ്യാപിച്ചത്.
മേജര്‍ രവി കഴിഞ്ഞ ദിവസം ഇക്കാര്യം ചൂണ്ടി കാട്ടി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്കി.