കേരളത്തിൽ ജനങ്ങൾ ഭരണ തുടർച്ച ആഗ്രഹിക്കുന്നു: പിണറായി വിജയൻ
യുഡിഎഫിനെ അധികാരത്തില്‍ നിന്നും ജനങ്ങൾ ഇറക്കിവിട്ടത് ശാപ വാക്കുകളോടെയാണ്
യുഡിഎഫിനെ അധികാരത്തില്‍ നിന്നും ജനങ്ങൾ ഇറക്കിവിട്ടത് ശാപ വാക്കുകളോടെയാണ്
കൊലപാതക രാഷ്ട്രീയം, അക്രമ രാഷ്ട്രീയം, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാലമായിരുന്നു ഇടത് സർക്കാരിന്റെ ഭരണകാലം.
'സംശുദ്ധം, സദ്ഭരണം' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യാത്ര.
കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡി വൈ എഫ് ഐ പ്രവർത്തകൻ ഔഫ് അബ്ദുൽ റഹ്മാന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും
രണ്ടര വര്‍ഷം കഴിഞ്ഞ് ഷാനവാസിന്റെ പിതാവ് പാദൂര്‍ കുഞ്ഞാമുഹാജിക്ക് പ്രസിഡണ്ട് സ്ഥാനം കൈമാറാനായിരുന്നു തീരുമാനമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിരുന്നത്.
പ്രവർത്തനം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് നവംബർ ഒന്നു മുതൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കുമെന്ന് കാസര്‍കോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ അറിയിച്ചിരുന്നു.
കാസർകോട് എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും .
പ്രദേശത്തെ ഇന്ദിര നഗറിൽ തയ്യൽക്കട നടത്തുകയായിരുന്നു തിരുവനന്തപുരം സ്വദേശിയായ മിഥിലാജും ഭാര്യ സാജിദയും.
2019 ഒക്ടോബറോടെ ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ വിവിധ ശാഖകൾ പൂട്ടിയതിനെ തുടർന്നാണ് കാസര്‍കോട് ജില്ലയിലെ കള്ളാർ സ്വദേശികളായ സുബീറും അഷ്റഫും
മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും.