അമ്പതു വര്‍ഷമായി കണ്ണൂരില്‍ നടന്നുവരുന്ന രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് കൃത്യമായ കണക്ക് ആരുടെയും കയ്യിലില്ല. സിപിഎമ്മിന് അവരുടെയും ബിജെപിക്ക് അവരുടെയും
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അവകാശവാദം വാസ്തവവിരുദ്ധമാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകനും രാഷ്ട്രീയനിരീക്ഷകനുമായ ഉല്ലേഖ് എൻ പി.
വെഞ്ഞാറമൂട്ടിലെ ഇരട്ടകൊലപാതകങ്ങളും കണ്ണൂർ പൊന്ന്യത്തെ ബോംബ് സ്ഫോടനവും സിബിഐ അന്വേഷിക്കണം എന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.
എന്നാൽ ഇത് ബോംബാണെന്ന് അറിയാതെ പുഴയിലേക്ക് വലിച്ചെറിഞ്ഞ പിന്നാലെയാണ് പൊട്ടിത്തെറിച്ചത്.
ആശുപത്രിയിലെ ശുചി മുറിയിൽ തോർത്തുമുണ്ടിൽ കുരുക്കിട്ടാണ് മരിച്ചത്.
മലപ്പുറത്തുനിന്നും എത്തിയ സംഘമാണ് കൂത്തുപറമ്പിലുള്ള ഒരു ലോഡ്ജിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന ദിൻഷാദ് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്.
കൊവിഡ് രോഗികളുമായി ഇടപഴകുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍, പ്രതിരോധ നടപടികള്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ളവ ധരിക്കേണ്ട രീതി, അണുനശീകരണം
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ബിജെപി സംസ്ഥാന മേഖല സെക്രട്ടറി കൂടിയായ ടി എന്‍ ഹരികുമാര്‍ രാഷ്ട്രീയം കളിക്കുകയായിരുന്നു എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
ലോക്ഡൗണ്‍ കാലവും ക്വാറന്റൈനില്‍ കഴിയുന്നതിന്റെ ആവശ്യകതയും സാമൂഹിക അകലവും മാസ്‌കിന്റെ പ്രാധാന്യവുമാണ് ഗാനത്തില്‍ ആവിഷ്‌കരിക്കുന്നത്.
കോഴിക്കോട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. തിരുവനന്തപുരത്ത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടി....