എനിക്കുറച്ച് തന്നെ പറയാന്‍ പറ്റും, ഞാനവരെ പിന്തുണയ്ക്കുന്നു; താന്‍ അതിജീവിതയ്ക്കൊപ്പമെന്ന് പൃഥ്വിരാജ്
ആക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണെന്നും നടിയില്‍ നിന്നും നേരിട്ട് കാര്യങ്ങള്‍ അറിഞ്ഞിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞു
ആക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണെന്നും നടിയില്‍ നിന്നും നേരിട്ട് കാര്യങ്ങള്‍ അറിഞ്ഞിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞു
കേരളത്തിലെ ബോക്സ് ഓഫിസില്‍ കൊവിഡിന് ശേഷം പൃഥ്വിരാജ് സിനിമ തുടര്‍ച്ചായി നേടുന്ന രണ്ടാം വിജയം കൂടി ആണ് കടുവയുടേത്.
നമ്മൾ ചെയ്തു കൂട്ടുന്നതിന്റെയൊക്കെ ചിലപ്പോ അനുഭവിക്കുന്നത് നമ്മുടെ തലമുറകളായിരിക്കും' എന്ന നായകന്റെ ഡയലോഗ് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വിവാദമായതിനെ തുടർന്നാണ്
വിവേകിന്റെ ആദ്യ മലയാള സിനിമയായ ലൂസിഫറിൽ ശബ്ദം നൽകിയത് നടൻ വിനീത് ആയിരുന്നു. ഇതിന് വിനീതിന് സംസ്ഥാന പുരസ്ക്കാരവും ലഭിച്ചിരുന്നു.
സിനിമയിൽ പൃഥ്വിരാജ് കൈവെക്കാത്ത മേഖലകളില്ല, അഭിനയം, പാട്ട്, ഡാന്‍സ് , സിനിമ നിർമ്മാണം , സംവിധാനം
രാജ്യമാകെ കൊവിഡ് രണ്ടാംതരംഗം ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് അണിയറക്കാരുടെ ഈ തീരുമാനം.
ജിനു വി എബ്രഹാമിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന സിനിമയിലാണ് വില്ലനായി വിവേക് ഒബ്റോയ് അഭിനയിക്കുന്നത്
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 16ന് പൃഥിരാജിന്റെ ജന്മദിനത്തിലായിരുന്നു രചയിതാവായ ജിനു എബ്രഹാം ചെയ്യുന്ന കടുവ എന്ന ചിത്രം പ്രഖ്യാപിച്ചത്.
ഒരിടവേളയ്ക്കുശേഷം ഷാജി കൈലാസ് തിരിച്ചെത്തുന്നു. പൃഥ്വിരാജിനെ നായകനാക്കി സിനിമയൊരുക്കിയാണ് തിരിച്ചുവരവ്. കടുവ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.