പഞ്ചാബിനെ ഒൻപത് വിക്കറ്റിന് തകർത്ത് സൺ റൈസേഴ്സ് ഹൈദരാബാദ്
22 റൺസ് വീതമെടുത്ത മായങ്ക് അഗർവാളും ഷാരൂഖ് ഖാനുമാണ് പഞ്ചാബിന്റെ ടോപ് സ്കോറർമാർ.
22 റൺസ് വീതമെടുത്ത മായങ്ക് അഗർവാളും ഷാരൂഖ് ഖാനുമാണ് പഞ്ചാബിന്റെ ടോപ് സ്കോറർമാർ.
രണ്ടാം ബാറ്റിംഗില്‍ കെകെആര്‍ വേഗത്തില്‍ സ്കോര്‍ ചെയ്യാനാണ് ശ്രമിച്ചത്. അതിനായി ശുഭ്മാന്‍ ഗില്‍ തകര്‍ത്തടിക്കുകയും ചെയ്തു.
മുഷ്താഖ് അലി ട്രോഫിയില്‍ 37 പന്തില്‍ നിന്ന് നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയാണ് അസ്ഹറുദ്ദീന് ഐപിഎല്ലിലേക്കുള്ള വാതില്‍ തുറന്നത്.
ക്രിസ് ഗെയിലിന് ലഭിച്ചതു പോലെ ഒരവസരമാണ് പ്രതീക്ഷിക്കുന്നത്.
ഐപിഎല്‍ താരലേലപട്ടികയില്‍ നിന്നും ശ്രീശാന്ത് പുറത്ത്
ഇതോടൊപ്പം തന്നെ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര ടീമിന്റെ ഡറക്റ്ററായി സ്ഥാനമേല്‍ക്കും.
49 പന്തുകള്‍ നേരിട്ട് അര്‍ദ്ധ സെഞ്ചുറി നേടിയ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദാണ് ചെന്നൈയ്ക്കായി കൂടുതല്‍ തിളങ്ങിയത്.
അധികം വൈകാതെ തന്നെ അദ്ദേഹം ടീമില്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊള്ളാര്‍ഡ് അറിയിച്ചു.
ഐപിഎല്ലിലെ ഈ സീസണില്‍ സാഹ കളിച്ച രണ്ടാമത്തെ മാത്രം മല്‍സരമായിരുന്നു ഇത് എന്ന പ്രത്യേകതയും ഉണ്ട്.
അതായത് അടുത്ത നാലു കളികളില്‍ ഒന്നില്‍ മാത്രമേ കെകെആര്‍ വിജയിക്കാന്‍ പാടുള്ളൂ.