തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുത്രികളില്‍ രൂക്ഷമായ മരുന്നുക്ഷാമം. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങി സാധാരണമായ രോഗങ്ങളുടെ മരുന്നുകള്‍ക്കാണ് ലഭ്യത
എലിപ്പനി എന്ന ലെപ്‌റ്റോ സ്‌പൈറോസിസ് വളർത്തു മൃഗങ്ങളുടെ മൂത്രത്തിലൂടെയും പകരും. കന്നുകാലികളെ മഴക്കാലം കഴിഞ്ഞാൽ ഉടനെ വയലിൽ മേയാൻ വിടരുത്.
കഴിഞ്ഞ മാസം 9000 പിപിഇ കിറ്റുകളും 3000 ടെസ്റ്റിങ്ങ് കിറ്റുകളും ശശി തരൂര്‍ തലസ്ഥാനത്ത് എത്തിച്ചിരുന്നു.
പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായുള്ള മൃഗസംരക്ഷണ-ആരോഗ്യവകുപ്പ് അധികൃതര്‍ ഉള്‍പ്പടെയുള്ളവരുടെ ഉന്നതതല യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് തിരുവനന്തപുരത്ത് ചേരും. പക്ഷിപ്പനി ബാധിത
മഴക്കാലം തുടങ്ങിയതോടെ സംസ്ഥാനത്ത് പകര്‍ച്ചപ്പനിയും മഴക്കാല രോഗങ്ങളും പടരുന്നു. മഴക്കാലപൂര്‍വ ശുചീകരണവും കൊതുകു നാശനവുമൊക്കെ പതിവുപോലെ ഇക്കൊല്ലവും പ്രഖ്യാപിച്ചെങ്കിലും ഫലം
മലപ്പുറം ജില്ലയിൽ നാല് പേർക്ക് കുരങ്ങുപനി സ്ഥിതീകരിച്ചു . നിലമ്പൂർ കരുളായി വനത്തിലെ ആദിവാസികളിലാണ് കുരങ്ങുപനി കണ്ടെത്തിയത്. പൂനെയിൽ നിന്നെത്തിയ വിദഗ്ദ്ധ
പകർച്ചപ്പനി ബാധിച്ച് തിരുവനന്തപുരത്ത് ഒരാൾ കുടി മരിച്ചു.ആറ്റിങ്ങൽ സ്വദേശി സലീമാന് മരിച്ചത്.ഇയാൾ ഒരാഴ്ച്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.പകർച്ചപ്പനി തടയാൻ എല്ലാ താലൂക്കാശുപത്രികളിലും
തിരുവനന്തപുരം:പകർച്ചപനി തടയുന്നതിനും മാലിന്യം നീക്കം ചെയ്യുന്നതിനും സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടെന്നാരോപിച്ച് നൽകിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം
കോഴിക്കോട്: എലിപ്പനിയെ തുടര്‍ന്ന് സംസ്ഥാനത്ത് നാലു പേര്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ മൂന്നുപേരും തൃശൂര്‍ മെഡിക്കല്‍ കോളെജില്‍
തിരുവനന്തപുരം: പകര്‍ച്ചപ്പനി വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിന് സ്‌പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍