താനും തൻ്റെ കുടുംബവും വീട്ടുതടങ്കലിലെന്ന് ഒമർ അബ്ദുള്ള
വീടുകൾക്ക് മുന്നിൽ നിർത്തിയിട്ടിരിക്കുന്ന പൊലീസ് വാഹനങ്ങളുടെ ചിത്രങ്ങൾ സഹിതം ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു
വീടുകൾക്ക് മുന്നിൽ നിർത്തിയിട്ടിരിക്കുന്ന പൊലീസ് വാഹനങ്ങളുടെ ചിത്രങ്ങൾ സഹിതം ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു
യോഗത്തില്‍ ജമ്മുകാശ്മീരിന്റെ ചിഹ്നമുള്ള പതാകയ്ക്കും അംഗീകാരം നൽകി.
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവും എം.പിയുമായ ഫാറൂഖ് അബ്ദുള്ളക്ക് മോചനം. ഏഴു മാസത്തെ വീട്ടുതടങ്കലില്‍ നിന്നാണ
ഇവർക്ക് പുറമെ പ്രക്ഷോഭത്തില്‍ പങ്കെടുത്ത 13 വനിതകളെ കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ശ്രീനഗറിലുള്ള ലാല്‍ ചൗക്കില്‍ നിരവധി സ്ത്രീകള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
'ഫറൂഖ് അബ്ദുള്ളയെപ്പോലുള്ള നേതാക്കളെ കശ്മീരില്‍ നിന്ന് ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിലൂടെ ഉണ്ടാകുന്ന രാഷ്ട്രീയശൂന്യത ഭീകരന്മാര് മുതലെടുക്കും.
ഇന്ത്യയുടെ അവിഭാജ്യഘടകമാണ് കാശ്മീര്‍ എന്നും അതു സ്വന്തമാക്കമെന്നുള്ള പാക്കിസ്താന്റെ ആഗ്രഹം ഒരിക്കലും നടക്കില്ലെന്നും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ്