രോഗം നിയന്ത്രണാതീതമാകുകയും മൃതദേഹങ്ങളുടെ എണ്ണം പെരുകുകയും ശ്മശാനങ്ങള്‍ മതിയാവാതെയും വന്നപ്പോള്‍ മൃതദേഹങ്ങള്‍ എളുപ്പത്തില്‍ തള്ളാന്‍ പറ്റുന്ന സ്ഥലമായി ഗംഗ മാറി
അബദ്ധം സംഭവിച്ചതായി മനസ്സിലായിട്ടും അസം റൈഫിൾസ് ഉദ്യോഗസ്ഥർ ആകാശത്തേക്ക് വെടിയുതിർത്തത് ജനക്കൂട്ടത്തെ കൂടുതൽ പ്രകോപിപ്പിച്ചതായും റിപ്പോർട്ട് പറയുന്നു
അതേസമയം, ഈ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ നദിയില്‍ ഒഴുക്കിയതാണെന്നാണ് അധികൃതര്‍ ഉന്നയിക്കുന്ന അവകാശവാദം.
പലരും കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ മൃതദേഹം പുഴയിൽ തള്ളുന്നതാകാമെന്നാണ് സൂചനകൾ.
ഇവിടെ രാജ്യത്തെ നദികളിലൂടെ എണ്ണമറ്റ മൃതദേഹങ്ങൾ ഒഴുകി നടക്കുകയാണ്. ആശുപത്രികളിൽ മൈലുകളോളം നീണ്ട ക്യൂ.
ഇവയത്രയും കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളാണെന്ന ഭയത്തിലാണ് ഗംഗാതീരത്തെ നിവാസികൾ.