ആധുനിക ഇന്ത്യ പാശ്ചാത്യരുടെ പുറകേ; പൌരാണിക വിജ്ഞാനത്തെ അവഗണിക്കുന്നു: ദലൈലാമ
ഇന്ത്യാക്കാർ പൌരാണിക വിജ്ഞാനത്തെ അവഗണിച്ച് പാശ്ചാത്യ സംസ്കാരത്തിനു പുറകേ പോകുന്നതിൽ പരിതപിച്ച് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. പൌരാണിക വിജ്ഞാനത്തിന്റെയും
ഇന്ത്യാക്കാർ പൌരാണിക വിജ്ഞാനത്തെ അവഗണിച്ച് പാശ്ചാത്യ സംസ്കാരത്തിനു പുറകേ പോകുന്നതിൽ പരിതപിച്ച് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. പൌരാണിക വിജ്ഞാനത്തിന്റെയും
ദലിതര്‍ക്കും സ്ത്രീകള്‍ക്കുമെതിരെ ഇന്ത്യയില്‍ അക്രമണം നടക്കുന്നുവെങ്കിലും ഇന്ത്യയിലെ മുസ്ലിംങ്ങള്‍ പാകിസ്താനിലെ ഷിയാക്കളെക്കാള്‍ സുരക്ഷിതത്വം അനുഭവിക്കുന്നുണ്ടെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ.
ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ഇന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബാരക്ക് ഒബാമയുമായി കൂടിക്കാഴ്ച്ച നടത്തും.അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൌസില്‍
ടിബറ്റിന്റെ ആത്മീയാചാര്യന്‍ ദലൈലാമയെ കാണാന്‍ ശിവഗിരിയില്‍ ടിബറ്റുകാര്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിനു വിദേശികളാണ് എത്തിയത്. ആത്മീയാചാര്യനെ ഒരു നോക്കു കാണാന്‍ കത്തിച്ച
ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ 77-ാം ജന്മദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷത്തില്‍ നൂറുകണക്കിന് ടിബറ്റന്‍ വംശജര്‍ പങ്കെടുത്തു. പരമ്പരാഗത
ആധുനിക ചൈനയുടെ പിതാവായ മാവോ സേ തുംഗ് തനിക്ക് പിതൃതുല്യനായിരുന്നുവെന്നും അദ്ദേഹം തന്നെ മകനെപ്പോലെയാണു കണ്ടിരുന്നതെന്നും ടിബറ്റന്‍ ആത്മീയ നേതാവ്
ബ്രിട്ടന്‍ സന്ദര്‍ശിക്കുന്ന ദലൈലാമയുമായി പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ കൂടിക്കാഴ്ച നടത്തിയതില്‍ ചൈന പ്രതിഷേധം രേഖപ്പെടുത്തി. ബെയ്ജിംഗിലെ ബ്രിട്ടീഷ് സ്ഥാനപതി സെബാസ്റ്റ്യന്‍
ലണ്ടൻ:തന്നെ കൊല്ലാൻ ചൈന ശ്രമം നടത്തുന്നതായി ദലൈലാമ.ഇതിനായി ടിബറ്റൻ വനിതകൾക്ക് ചൈന പരിശീലനം നൽകുകയാണെന്നും മുടിയിലും ഉത്തരീയത്തിലും വിഷം പുരട്ടി