സി.പി.ഐ രണ്ടും കല്‍പ്പിച്ചുതന്നെ; വടകരയില്‍ സിപിഐ യോഗം
കൊലപാതക രാഷ്ട്രീയത്തിനെതിരേ വടകരയില്‍ സിപിഐ യോഗം. സിപിഐ വടകര മണ്ഡലം കമ്മറ്റിയാണ് യോഗം സംഘടിപ്പിച്ചത്. സത്യന്‍ മൊകേരിയും ഇ.എസ് ബിജിമോളും
കൊലപാതക രാഷ്ട്രീയത്തിനെതിരേ വടകരയില്‍ സിപിഐ യോഗം. സിപിഐ വടകര മണ്ഡലം കമ്മറ്റിയാണ് യോഗം സംഘടിപ്പിച്ചത്. സത്യന്‍ മൊകേരിയും ഇ.എസ് ബിജിമോളും
മുന്നണി വിട്ടുപോയ കക്ഷികളെ തിരികെ കൊണ്ടുവരണമെന്ന പിണറായി വിജയന്റെ നിലപാട് സ്വാഗതം ചെയ്യുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.
സിപിഐ മുന്നണി വിട്ട് പുറത്തുവരാന്‍ തയാറാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. സിപിഐയെ എച്ചിലായി
ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വിജയികളുടെ കൂട്ടമാക്കിയ മുൻ ക്യാപ്റ്റൻ സൌരവ് ഗാംഗുലിയെയും രാജ്യസഭയിലേയ്ക്ക് പരിഗണിക്കണമെന്ന് സിപിഐ.പാർലമെന്റിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.സച്ചിൻ
സി.പി.ഐ യുടെ സംസ്ഥാന സെക്രട്ടറിയെ തിങ്കളാഴ്ച തിരഞ്ഞെടുക്കും.സി.കെ.ചന്ദ്രപ്പന്റെ നിര്യാണത്തെത്തുടർന്നാണ് പുതിയ സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത്.തലസ്ഥാനത്ത് നാളെ നടക്കുന്ന സംസ്ഥാന കൌൺസിൽ
സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറിയായി എസ്. സുധാകര്‍ റെഡ്ഡിയെ തിരഞ്ഞെടുത്തു. ദീര്‍ഘകാലം പാര്‍ട്ടിയെ നയിച്ച എ.ബി ബര്‍ദന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന്പാറ്റ്‌നയില്‍
അടുത്തയിടെ അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനേയും ബിജെപിയേയും തിരസ്‌കരിച്ചതായി ബര്‍ദാന്‍ പറഞ്ഞു. സിപിഐയുടെ 21-ാം പാര്‍ട്ടികോണ്‍ഗ്രസിന്റെ
എ.ബി.ബര്‍ദന്‍ സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുന്നു. സുധാകര്‍ റെഡ്ഡി പുതിയ സെക്രട്ടറിയാകും. പാര്‍ട്ടി ഭരണഘടന അനുസരിച്ച് സെക്രട്ടറി സ്ഥാനത്തു
ഇന്നലെ അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്റെ മൃതദേഹം വഹിച്ചു കൊണ്ടുളള വിലാപയാത്ര പാര്‍ട്ടി ആസ്ഥാനമായ എം.എന്‍. സ്മാരകത്തില്‍
കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ തമ്മിലുള്ള ആശയ സമരങ്ങളില്‍ തളര്‍ന്നു വീണ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ ജീവജലം നല്‍കി ഉണര്‍ത്തിയ നേതാവായിരുന്നു ചീരപ്പന്‍