മുഖ്യമന്ത്രി ഇന്ന് നടത്തിയ വാർത്താസമ്മേളനം വിടവാങ്ങൽ പ്രസംഗം: മുല്ലപ്പള്ളി
ഇല്ലാത്ത പ്രതിഛായ സൃഷ്ടിക്കാനുള്ള പാഴ്ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്.
ഇല്ലാത്ത പ്രതിഛായ സൃഷ്ടിക്കാനുള്ള പാഴ്ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്.
സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ കള്ളവോട്ട് ചേർത്തത് പ്രതിപക്ഷ നേതാവിന്റെ പാർട്ടിക്കാരാണെന്ന് മുഖ്യമന്ത്രി പറയുന്നത് കേട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷൻ നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടെന്നും കോൺഗ്രസ്സും ബിജെപിയും പാവപ്പെട്ടവർക്കെതിരെയാണെന്നും മുഖ്യമന്ത്രി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
മാധ്യമങ്ങള്‍ യുഡിഎഫ് ഘടകകക്ഷികളെ പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വസ്തുതകള്‍ പരിശോധിക്കാതെയാണ് പല വ്യാജ വാര്‍ത്തകളും നല്‍കുന്നതെന്നും ആരോപണം.
വേദിയില്‍ പ്രസംഗിക്കുകയായിരുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണിനെ വേദിയില്‍ കടന്നുവന്ന വ്യക്തി തള്ളിയിട്ടു.
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി മാപ്പ് പറയുമോ
ഇപ്പോൾ പോലും കൊവിഡ് ബാധിക്കാത്ത ഏറ്റവും കൂടുതൽ പേര്‍ കേരളത്തിലാണുള്ളത്.
മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് ഈ തെരഞ്ഞെടുപ്പു കാലത്തെ ഏറ്റവും വലിയ തമാശയാണെന്നും മുഖ്യമന്ത്രിയുടെ വാക്ക് കേട്ട് ചിരിക്കാതിരിക്കുന്നതെങ്ങനെയാണെന്നും
സ്വർണ്ണക്കടത്തിൽ കടത്തിയ സ്വർണം ആർക്കാണ് നൽകിയതെന്ന് അറിയാവുന്നത് മുഖ്യമന്ത്രിക്ക് മാത്രമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
ഉദ്യോഗസ്ഥര്‍ സ്വപ്നയോട് ചോദിക്കുന്ന ചോദ്യങ്ങളില്‍ കൂടുതലും മുഖ്യമന്ത്രിയുടെ പേര് നിര്‍ബന്ധപൂര്‍വ്വം പറയിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് സിജിയുടെ മൊഴിയില്‍ പറയുന്നു.