ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ന് രാത്രി മുതൽ ലക്ഷദ്വീപിൽ നിരോധനാജ്ഞ
പ്രതിഷേധങ്ങൾക്ക് തടയിടാനാണ് ഭരണകൂട നടപടിയെന്ന് ലക്ഷദ്വീപ് എംപി പിപി മുഹമ്മദ് ഫൈസൽ
പ്രതിഷേധങ്ങൾക്ക് തടയിടാനാണ് ഭരണകൂട നടപടിയെന്ന് ലക്ഷദ്വീപ് എംപി പിപി മുഹമ്മദ് ഫൈസൽ
ജര്‍മനിയില്‍ നിന്നുള്ള രണ്ടു മുസ്ലിം സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
രാജ്യത്ത് ഇതുവരെ ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളൊന്നും കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.
ഇലക്ടോണിക് വോട്ടിംഗ് മെഷീനുകളെ എനിക്ക് യാതൊരു വിശ്വാസവുമില്ല. യുഎസില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകളാണ് ഉപയോഗിച്ചത്.
രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെയാണ് നിരോധനാജ്ഞ
രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി ചെയ്തതിനാല്‍ ആപ്പിന്റെ നിരോധനത്തില്‍ തനിക്ക് യാതൊരു പ്രശ്നവുമില്ല എന്നും നുസ്രത്ത് ജഹാന് .
ചാനലും അതിന്റെ മാനേജ്മെന്റും വർഗീയ വിദ്വേഷം പരത്തുകയാണെന്നാണ് ഹർജിയിൽ പ്രധാനമായുംആരോപിച്ചത്.
വകുപ്പ് കൈകാര്യം ചെയ്യുന്ന വാര്‍ത്താ വിതരണ മന്ത്രിയെയോ പ്രധാനമന്ത്രിയെയോ അറിയിക്കാതെ ഇതുപോലുള്ള ഒരു തീരുമാനം ഉദ്യോഗസ്ഥര്‍ എങ്ങനെയെടുത്തു
സവർക്കർക്കുവേണ്ടിയുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക വഴിപാടായി ചരിത്രത്തിൽ ഇടംപിടിക്കുന്ന ഒരു നിരുപാധിക മാപ്പപേക്ഷ വാർത്താവിതരണ മന്ത്രാലയത്തിന്റെ മേശപ്പുറത്തെത്തി.
തുടക്കത്തിൽ 25 ലക്ഷം രൂപ പ്രതിഫലം നിശ്ചയിച്ചായിരുന്നു കരാർ ഒപ്പിട്ടതെന്നും എന്നാല്‍ ഡബ്ബിംഗ് സമയത്ത് 20 ലക്ഷം രൂപ