തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത; ആധാർ വിവരങ്ങൾ പങ്കുവയ്ക്കരുതെന്ന നിർദേശം തിരുത്തി കേന്ദ്രസർക്കാർ
യുഐഡിഎഐ നൽകിയിട്ടുള്ള ആധാർ കാർഡുകൾ ഉപയോഗിക്കുമ്പോൾ ഉടമകൾ സാധാരണ നിലയിലുള്ള ജാഗ്രത പാലിക്കാൻ മാത്രമേ നിർേദശമുള്ളൂ
യുഐഡിഎഐ നൽകിയിട്ടുള്ള ആധാർ കാർഡുകൾ ഉപയോഗിക്കുമ്പോൾ ഉടമകൾ സാധാരണ നിലയിലുള്ള ജാഗ്രത പാലിക്കാൻ മാത്രമേ നിർേദശമുള്ളൂ
കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വയ്ക്കുമ്പോഴാണ് വോട്ടർ പട്ടികയിൽ ആധാർ നമ്പർ കൂടി ചേർക്കാൻ വ്യവസ്ഥയുള്ള
ഇപ്പോഴത്തെ സാഹചര്യത്തിൽ പാർലമെന്റിൽ ഇത് പാസാക്കിയാലും അടുത്ത വർഷം നടപ്പിലാകുമോ എന്നുറപ്പില്ല.
. രാജ്യത്തെ ലൈംഗിക തൊഴിലാളികള്‍ക്ക് വോട്ടര്‍, ആധാര്‍, റേഷന്‍ കാര്‍ഡുകള്‍ എത്രയും വേഗം ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതിയുടെ നിർദ്ദേശം. ഇതിനായുള്ള നടപടി
2019 ആഗസ്റ്റിലായിരുന്നു തെരഞ്ഞെടുപ്പ് നിയമങ്ങൾ പരിഷ്കരിക്കാനുള്ള ശുപാർശകർ കേന്ദ്രസർക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കൈമാറിയത്.
തികച്ചും വിശ്വാസയോഗ്യമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ യുഐഡിഎഐക്ക് മാത്രമേ ഇക്കാര്യത്തില്‍ മറുപടി പറയാന്‍ കഴിയുകയുള്ളുവെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.
ഈ രേഖകൾ യാത്രാരേഖകളോ ഇന്ത്യയിൽ താമസിക്കുന്നു എന്നതിന്റെ തെളിവായി സമർപ്പിക്കാവുന്ന രേഖകളോ മാത്രമാണെന്നാണ് അധികൃതർ അറിയിച്ചത്.
ഈ വിഷയത്തിൽ വിവിധ കോടതികളിലുള്ള കേസ് സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ഫേസ്ബുക്കിന്‍റെ അപേക്ഷയിലാണ് സുപ്രീം കോടതി കേന്ദ്രത്തോട് വിവരം
രാജ്യത്തെ പ്രമുഖ വ്യക്തികളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ട്, അതിലൂടെ പലപ്പോഴും പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ ശരിയാണോ എന്ന സംശയമുണ്ടാകുന്നുണ്ടെന്നും
ഇനിമുതൽ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കാനും ആധാര്‍ വിവരങ്ങള്‍ നല്‍കേണ്ടതായി വരും. അതിനായുള്ള പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഫെയ്‌സ്ബുക്ക്. വ്യാജ അക്കൌണ്ടുകൾ