നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ആന്ധ്രാപ്രദേശില്‍ പോളിംഗിനിടെ വ്യാപക സംഘര്‍ഷം. നിയമസഭയിലെ 175 സീറ്റുകളിലേക്കും ലോക്സഭയിലെ 25 സീറ്റുകളിലേക്കുമാണ് ആന്ധ്ര
അമേഠിയില്‍ നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയ രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിക്കു നേരെ സ്നൈപ്പര്‍
മുഖ്യമന്ത്രി അധ്യക്ഷനായി പങ്കെടുക്കുന്ന പൊതുയോഗമായി തീരുമാനിച്ചത് രാഹുലിന്റെ വരവോടെ റോഡ് ഷോയിലേക്ക് വഴി മാറുകയായിരുന്നു.
ബി.ജെ.പിക്ക് ഏറ്റവും പ്രതീക്ഷയുള്ള തെരഞ്ഞെടുപ്പാണിതെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ നടപടികള്‍ ജനങ്ങള്‍ മറക്കരുതെന്നും
തൃശൂര്‍ നഗരത്തില്‍ പാറമേക്കാവ് ക്ഷേത്രത്തിന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും യാത്രക്കാര്‍ക്കും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന് വേണ്ടി ഇടതുപക്ഷ
വീഴ്ച വരുത്തുന്നവര്‍ക്കെതിരേ 1951ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്കി.
പ്രചാരണരംഗത്ത് പാര്‍ട്ടിയില്‍നിന്ന് വേണ്ട സഹകരണം ലഭിക്കുന്നില്ലെന്ന പരാതിയുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍. തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി ശശി തരൂര്‍, പാലക്കാട്ടെ സ്ഥാനാര്‍ഥി വി.കെ.ശ്രീകണ്ഠന്,
ജില്ലാ വരണാധികാരിയായ കളക്ടറോടും സംസ്ഥാന പോലീസ് മേധാവിയോടുമാണ് കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
ആന്ധ്ര പ്രദേശിലെ വെസ്റ്റ് ഗോദാവരയിലെ പോളിംഗ് ബൂത്തിലാണ് സംഘർഷമുണ്ടായത്.
കൊച്ചി: ശബരിമല ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായ കോഴിക്കോട്ടെ എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. കെ.പി. പ്രകാശ് ബാബുവിന് ജാമ്യം.