മകളെ ബലാത്സംഗം ചെയ്ത പിതാവിന് മൂന്ന് ജീവപര്യന്തവും 10 വര്‍ഷം തടവും വിധിച്ച് കോടതി
2016ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
2016ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവത്തിൽ പുരോഹിതന്‍ രാധേശ്യാം ഉള്‍പ്പെടെ നാല് പേരെ ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്‍തു.
ആക്രമണത്തില്‍ സാരമായി പരുക്കേറ്റ പ്രകാശിന്റെ മുഖത്തും കൈയ്ക്കും കാലിനും പരുക്കുണ്ട്.
മാനസയുടെ നെഞ്ചിലും തലയിലുമാണ് രാഹിൽ വെടിവെച്ചത്.
കൊല്ലപ്പെട്ട മാനസ ഹൗസ് സർജനായിരുന്നു. കണ്ണൂര്‍ ജില്ലയിലെ നാറാത്താണ് ഇവരുടെ വീട്.
ഇവര്‍ മരിക്കുന്നത് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റാഗ്രാമില്‍ ചിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാവിലെ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടർന്ന് അവന്തിക എന്ന കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
23 വയസുള്ള യുവതിയെയാണ് ഇയാള്‍ നിരന്തരം പീഡനത്തിനിരയാക്കിയത്.
ഇന്ന് തൃശ്ശൂർ വാടാനപ്പള്ളിയിൽ തൃത്തല്ലൂർ ആശുപത്രിയിൽ വാക്സീൻ എടുക്കുന്നതിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കത്തിക്കുത്തേറ്റു.
'എല്ലാവരും തന്നെ ഭയക്കണം'; സാഗർ റാണയെ മര്‍ദ്ദിക്കുന്ന ദൃശങ്ങൾ ഗുസ്തിത്താരങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ സുഹൃത്തിനോട് സുശീല്‍ കുമാര്‍ നിര്‍ദേശിച്ചു