ഇത്തരത്തിൽ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വോട്ടു ചോദിക്കാന്‍ കേന്ദ്ര സേനയ്ക്ക് അധികാരമില്ലെന്നും, സംഭവം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും മമത പറഞ്ഞു.
ബാംഗ്ലൂരില്‍ പഠിക്കുന്ന യുവാവാണ് ഇതിനുള്ള തെളിവുകളും വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്.
ഈ ലോകകപ്പില്‍ ടിക്കറ്റ് വില്‍പ്പനയില്‍ ഏറ്റവുമധികം ആവശ്യക്കാരുള്ളത് ഈ പോരാട്ടത്തിനാണെന്ന് സംഘാടക സമിതി നേരത്തേ വെളിപ്പെടുത്തിയിരുന്നു.
രാജ്യമാകെ 110 നഗരങ്ങളിലായി 846 ഹെയര്‍, ബ്യൂട്ടി പാര്‍ലറുകളാണ് ജാവേദിന്റെ കീഴിലുള്ളത്.
പരാതിപ്പെടുന്നവർ സാങ്കേതികപ്രശ്നവും തെളിയിക്കണം എന്നത് അംഗീകരിക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
വോട്ടിംഗ് മെഷീനുകളിൽ തകരാറില്ല എന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും അധികൃതരും വ്യക്തമാക്കിയതാണെന്നും രമേശ് മാധ്യമങ്ങളോട് പറഞ്ഞു.
ടോവിനോയുടെ കുറിപ്പ് തെറ്റായി മനസ്സിലാക്കിയതിൽ ഖേദിക്കുന്നുവെന്നും തന്റെ കുറിപ്പിൽ നിന്ന് ടോവിനോയുടെ പേര് ഒഴിവാക്കുന്നു' എന്നുമാണ് സെബാസ്റ്റ്യൻ പോള്‍ അറിയിച്ചത്.
ആഗ്രഹിച്ച പാര്‍ട്ടിക്കാണ് വോട്ട് ചെയ്തതെന്നും എന്നാല്‍ മറ്റൊരു സ്ഥാനാര്‍ഥിയുടെ സ്ലിപ്പാണു വീണതെന്നുമായിരുന്നു എബിന്റെ പരാതി
ഐസിസിന്റെ വാർത്താ ഏജൻസിയായ അമാഖ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സെബാസ്റ്റ്യന്‍ പോളിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ടൊവിനോ തോമസ്. ചില താരങ്ങള്‍ കന്നിവോട്ട് ചെയ്തതായി വാര്‍ത്ത കണ്ടെന്നും മോഹന്‍ലാലിനും ടോവിനോ