മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയെക്കൊണ്ട് പാര്‍ട്ടിയുടെ ഹൈക്കമാന്‍ഡ് പൊറുതി മുട്ടിയിരിക്കുകയാണ്. അദ്ദേഹം പ്രവര്‍ത്തിക്കുന്നത് ശിവമോഗ ജില്ലയുടെ മാത്രം മുഖ്യമന്ത്രിയെ പോലെയാണ്
വികസന അതോറിറ്റിയുടെ 666 കോടിയുടെ പദ്ധതിയിലാണ് യെദിയൂരപ്പയും കുടുംബവും അഴിമതി നടത്തിയത് എന്നാണ് വാര്‍ത്തകള്‍ .
മന്ത്രിമാരുടെ കേസുകള്‍ പിന്‍വലിക്കുന്നത് കോടതികളുടെ ജോലി ഭാരം കുറയ്ക്കാനെന്ന് ബിജെപി മന്ത്രി.
ഈ ദിവസങ്ങളിൽ ഇനി ഓണ്‍ലൈന്‍ വഴി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും തന്റെ ആരോഗ്യത്തില്‍ ആരും ഭയപ്പെടേണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്നേ ദിവസം രാവിലെ 11.15ന് വിവാഹ സ്ഥലത്തെത്തിയ മുഖ്യമന്ത്രി വധുവരന്മാരെ അനുഗ്രഹിച്ചു.
അതേസമയം തന്നെ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ മന്ത്രിയുമായ ജഗദീഷ് ഷെട്ടാറും വിമത എംഎല്‍എമാരുടെ യോഗത്തില്‍ പങ്കുചേര്‍ന്നു എന്നതും വിഷയത്തെ
എന്നാൽ ഇതിൽ ആരൊക്കെയായിരിക്കും മന്ത്രിമാരാകുകയെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയില്ല.
പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ എത്തിയപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിലും ഇന്ന് രാവിലെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ യദ്യൂരപ്പക്ക് നേരെ പ്രതിഷേധവുമായി എത്തിയിരുന്നു.
ഏതാനും മാസങ്ങൾക്ക് മുൻപ് തന്നെ ടിപ്പു സുല്‍ത്താനെ പ്രകീര്‍ത്തിക്കുന്ന പാഠഭാഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംഎല്‍എ അപ്പച്ചു രഞ്ജന്‍ രംഗത്തുവന്നിരുന്നു.
ഹിന്ദി ദേശീയ ഭാഷയാക്കാനുള്ള ബിജെപിയുടെ നീക്കത്തെ എതിര്‍ത്ത് കര്‍ണാടക മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി എസ് യെഡിയൂരപ്പ