വിന്‍ഡീസിലെ പ്രമുഖ ക്ലബ്ബായ ബാർബഡോസിനെതിരെ ജമൈയ്ക്കായി കളിച്ചുകൊണ്ടാണ് സെസ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തുടക്കം കുറിക്കുന്നത്.
ഇന്ത്യന്‍ ഓപ്പണർ മായങ്ക് അഗർവാളും തൊട്ടുപിന്നാലെ ചേതേശ്വർ പൂജാരയും പുറത്താകുമ്പോള്‍ സ്കോർ ബോർഡിൽ 7 റൺസ് മാത്രം.
ഇന്ത്യയുടെ ഓപ്പണർ മായങ്ക് അഗർവാൾ (5), ചേതേശ്വർ പൂജാര (2), ക്യാപ്റ്റൻ വിരാട് കോഹ്ലി (9) എന്നിവരാണ് പുറത്തായത്.
നിലവിൽ ഫോമിൽഅല്ലാത്ത സുനില്‍ അംബ്രിസ്, ഡാരന്‍ ബ്രാവോ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്.
സമീപ കാലത് ഇംഗ്ലണ്ടിനെതിരായ പരമ്പര സ്വന്തമാക്കിയ ജേസണ്‍ ഹോള്‍ഡര്‍ തന്നെയാണ് ടീമിനെ നയിക്കുന്നത്.
കോച്ച് സ്ഥാനത്ത് നിന്നും പൈബസിന്റെ പുറത്താകല്‍ ആവശ്യമായതും കണക്കുകൂട്ടലുകളോടെയുള്ളതുമാണെന്ന് റിക്കി വ്യക്തമാക്കി.
വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനേക്കാള്‍ തങ്ങളെ കൂടുതല്‍ പിന്തുണച്ചത് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡാണെന്ന് വിന്‍ഡീസ് താരം ഡെയ്ന്‍ ബ്രാവോ. വാശിയേറിയ പോരാട്ടത്തിലൂടെ
ഈ ലോകകപ്പില്‍ ആദ്യത്തെ അട്ടിമറി അയര്‍ലണ്ടിന്റേത്. വെസ്റ്റ് വിന്‍ഡീസ് ഉയര്‍ത്തിയ 305 റണ്‍സ് വിജയലക്ഷ്യം 45.5 ഓവറില്‍ ആറ് വിക്കറ്റ്
മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെന്‍ഡുല്‍ക്കറുടെ ഇരുനൂറാമത്തെ ടെസ്റ്റും വിരമിക്കലും ഇന്ത്യയില്‍ തന്നെയാവാന്‍ സാധ്യത. നവംബറില്‍ നടക്കാനിരിക്കുന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് സീരിസിനായി
തുടര്‍ച്ചയായ ആറാം കിരീട മധുരവുമായി ഓസീസ് വനിതകള്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങാം. ഇന്ത്യ ആതിഥ്യമരുളിയ വനിത ക്രിക്കറ്റ് ലേകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ വെസ്റ്റ്