അടുത്ത തിരഞ്ഞെടുപ്പോടെ കേരളത്തിൽ ഇടതുപക്ഷം പൂർണ്ണമായും ഇല്ലാതാകും: സാബു ജേക്കബ്
അടുത്ത തിരഞ്ഞെടുപ്പോടെ കേരളത്തിൽ ഇടതുപക്ഷം പൂർണ്ണമായും ഇല്ലാതാകുമെന്നും രാഷ്ട്രീയ മണ്ഡലം യുഡിഎഫും എൻഡിഎയും തമ്മിലുള്ള പോരാട്ടമായി മാറുമെന്നും സാബു ജേക്കബ്.
അടുത്ത തിരഞ്ഞെടുപ്പോടെ കേരളത്തിൽ ഇടതുപക്ഷം പൂർണ്ണമായും ഇല്ലാതാകുമെന്നും രാഷ്ട്രീയ മണ്ഡലം യുഡിഎഫും എൻഡിഎയും തമ്മിലുള്ള പോരാട്ടമായി മാറുമെന്നും സാബു ജേക്കബ്.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ വർഗീയ പരാമർശങ്ങൾ ന്യൂനപക്ഷ ഏകീകരണത്തിനല്ല, മറിച്ച് സർക്കാരിന്റെ ദുര്‍ഭരണത്തിനെതിരായ “ജനപക്ഷ”
രാജിവെക്കില്ലെന്ന് പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടില്ലെന്നും, ബിജെപി ജനവിധി കൊള്ളയടിക്കുകയായിരുന്നുവെന്നും മമത ആരോപിച്ചു. ‘ഞാന്‍
നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പിണറായി വിജയൻ സർക്കാർ നിയമിച്ച പ്രധാന സർക്കാർ അഭിഭാഷകർ രാജിവെച്ചു. അഡ്വക്കറ്റ് ജനറൽ കെ.
മുഖ്യമന്ത്രി ആരാകണമെന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. പാർട്ടിയുടെ തീരുമാനത്തിനനുസരിച്ച് പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഈ വിഷയത്തിൽ
തോൽവിയിൽ നിന്ന് പാഠം പഠിക്കാത്ത പക്ഷം സിപിഎം ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പുമായി ടി.കെ. ഗോവിന്ദൻ.പാർട്ടി നേതൃത്വം സ്വന്തം തീരുമാനങ്ങൾ
ആറ് ജില്ലകളാണ് എല്‍ഡിഎഫിനെ സമ്പൂര്‍ണമായി കൈവിട്ടത്. വയനാടും മലപ്പുറവും എറണാകുളത്തും കോട്ടയത്തും ഇടുക്കിയിലും യുഡിഎഫിന്റെ സമ്പൂര്‍ണ ആധിപത്യം. മലപ്പുറം ജില്ലയില്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ദയനീയ പരാജയത്തിന് പിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍
ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് ആവേശകരമായ വിജയം. അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, സംസ്ഥാനത്ത് ആദ്യമായി അധികാരം പിടിച്ചെടുത്ത് ബിജെപി പുതിയ ചരിത്രം