ഏകദിന സെഞ്ചുറികൾ; രോഹിതിന് മുന്നിൽ ഇനി സച്ചിനും കോലിയും മാത്രം
അടുത്തതായി ഇന്‍ഡോറിലേത്. 2018ല്‍ ഗുവാഹത്തിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 84 പന്തില്‍ നേടിയ സെഞ്ചുറി മൂന്നാം സ്ഥാനത്തുണ്ട്.
അടുത്തതായി ഇന്‍ഡോറിലേത്. 2018ല്‍ ഗുവാഹത്തിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 84 പന്തില്‍ നേടിയ സെഞ്ചുറി മൂന്നാം സ്ഥാനത്തുണ്ട്.
റുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും ഓപ്പണർ ശുഭ്മൻ ഗില്ലിന്റെയും മികവിലാണ് വിജയം സ്വന്തമാക്കിയത്
കളിയിൽ ഓപ്പണറായി ഇറങ്ങിയ ഗില്‍ 48.2 ഓവറും ക്രീസില്‍ നിന്ന ശേഷം 149 പന്തില്‍ 19 ഫോറും 9 സിക്‌സറും
മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന ഏകദിനം ഞായറാഴ്ച്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും.
താൻ നയിക്കുന്ന ഏകദിന ടീമില്‍ സഞ്ജു വേണ്ടെന്നും വിക്കറ്റ് കീപ്പറുടെ സ്ഥാനം രാഹുലിനു നല്‍കണമെന്നും രോഹിത് ആവശ്യപ്പെടുകയായിരുന്നു.
ഇന്ത്യയിൽ പോയി വാങ്കഡെ സ്റ്റേഡിയത്തിൽ ട്രോഫി ഉയർത്തി പാകിസ്ഥാനിലേക്ക് തിരികെ കൊണ്ടുവരിക. അതായിരിക്കണം നമ്മുടെ ലോകകപ്പ്
സഞ്ജു സാംസണും ശ്രേയസ് അയ്യരും അർധസെഞ്ചുറി നേടിയിട്ടും ലക്ഷ്യം പിന്തുടരുന്നതിൽ ഇന്ത്യ പരാജയപ്പെട്ടതോടെ പരമ്പരയിൽ സന്ദർശകർ 1-0ന് മുന്നിലെത്തി.