കെസിആർ, മമത ബാനർജി, അരവിന്ദ് കെജ്‌രിവാൾ എന്നിവർക്ക് മാത്രമേ ബിജെപിയെ തടയാൻ കഴിയൂ: കെടിആർ
ബിജെപിയുടെ ബി ടീം ആണെന്ന പ്രചാരണം അഴിച്ചുവിട്ട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിആർഎസ് പാർട്ടിയുടെ പ്രതിച്ഛായ തകർക്കാൻ
ബിജെപിയുടെ ബി ടീം ആണെന്ന പ്രചാരണം അഴിച്ചുവിട്ട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിആർഎസ് പാർട്ടിയുടെ പ്രതിച്ഛായ തകർക്കാൻ
രാജ്യത്ത് കോണ്‍ഗ്രസ് തീര്‍ന്നെന്ന് ബി.ജെ.പി. പറയുന്നു. അതിനെ അനുകരിച്ച് കോണ്‍ഗ്രസിന് 40 സീറ്റുപോലും ലഭിക്കില്ലെന്ന് മമത ബാനര്‍ജിയും
ഖാർഗെ ദളിത് വിഭാഗത്തിന്റെ പ്രധാന നേതാവായതിനാൽ മമതയുടെ നിർദ്ദേശത്തിന് പ്രത്യേക പ്രതികരണം ലഭിച്ചതായി തോന്നുന്നു.
ബിജെപിക്കെതിരെ ധീരമായി പോരാടുന്നതും ഓരോ തവണയും ജയിക്കുന്നതും തൃണമൂലാണെന്ന് കോൺഗ്രസ് ഓർക്കണം. പ്രധാനമന്ത്രിയും ആഭ്യന്തര
അതേസമയം, മഹുവ മൊയ്‌ത്രയ്‌ക്കെതിരായ ആരോപണങ്ങളിൽ ആഴ്ചകളോളമുള്ള മൗനത്തിന് ശേഷമാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. മൊയ്ത്രയെ
ഇവിടെ ഞങ്ങള്‍, മണി പവര്‍, മസില്‍ പവര്‍, മാഫിയ പവര്‍, ഭീകരരായ സര്‍ക്കാര്‍ എന്നിവയ്ക്കെതിരെ പോരാടുകയാണ്. ഞങ്ങള്‍ ഒരിക്കലും തോല്‍ക്കില്ല
ചിലർ രാജ്യത്തെ വിഭജിക്കാനും വിദ്വേഷ രാഷ്ട്രീയം പ്രയോഗിക്കാനും ശ്രമിക്കുന്നു… ഞാൻ എന്റെ ജീവൻ നൽകാൻ തയ്യാറാണ്, പക്ഷേ രാജ്യത്തെ
റമദാന്‍ മാസത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ ഉണ്ടാകരുത്. എന്റെ ഹിന്ദു സഹോദരങ്ങള്‍ എല്ലാ ഗ്രാമങ്ങളിലും അവരെ സംരക്ഷിക്കുകയും ചെയ്യണം.
ബംഗാളിൽ ഞങ്ങൾ മമത ദീദിക്കൊപ്പമാണ്. ഇപ്പോൾ, ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും തുല്യ അകലം പാലിക്കണമെന്നാണ് ഞങ്ങളുടെ നിലപാട്
ചിലരെ നുഴഞ്ഞുകയറാൻ സഹായിക്കാനുള്ള ബിജെപിയുടെ ശ്രമമാണിതെന്നും അവർ ആരോപിച്ചു