മാസപ്പടി കേസിൽ വൻ വെളിപ്പെടുത്തലുകൾ വരും; വിട്ടുവീഴ്ചയില്ലെന്ന് കുഴൽനാടൻ
കേരളം കണ്ട ഏറ്റവും വലിയ അഴിമതിയും കൊള്ളയുമാണ് മാസപ്പടി കേസിൽ പുറത്തുവരാനിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. ഈ വിഷയത്തിൽ
കേരളം കണ്ട ഏറ്റവും വലിയ അഴിമതിയും കൊള്ളയുമാണ് മാസപ്പടി കേസിൽ പുറത്തുവരാനിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. ഈ വിഷയത്തിൽ
മാസപ്പടി കേസിലെ യഥാർഥ പ്രതി പിണറായി വിജയനാണെന്നും കഴിഞ്ഞ പത്ത് വർഷത്തിനിടെ വിവിധ കമ്പനികളിൽ നിന്ന് കൈപ്പറ്റിയ വലിയൊരു തുക
വിഡിഎസ് മന്ത്രിസഭയിൽ മന്ത്രിയായി ഉണ്ടാകും എന്ന് എല്ലാവരും പ്രതീക്ഷിച്ച വ്യക്തിയാണ് മാത്യു കുഴൽനാടൻ.എന്നാൽ മന്ത്രിസഭയിൽ അദ്ദേഹം ഉണ്ടായില്ല. പുതിയ മന്ത്രിസഭയിൽ
മൂവാറ്റുപുഴയില്‍ മാത്യു കുഴല്‍നാടനെതിരെ മുസ്‌ലീം ലീഗിന്റെ പ്രതിഷേധം. ഫ്‌ളക്‌സില്‍ നിന്നും മാത്യുകുഴല്‍നാടന്റെ ചിത്രം വെട്ടിമാറ്റി. ഫ്‌ളക്‌സ് കത്തിച്ചും പ്രതിഷേധിച്ചു. ഫ്‌ളക്‌സ്
കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കമുണ്ടെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾക്ക് പിന്നിൽ സിപിഎം സൈബർ വിഭാഗമാണെന്ന് മാത്യു കുഴൽനാടൻ
മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ ആരോപണങ്ങൾ പൂർണമായും തള്ളി മന്ത്രി കെ. കൃഷ്ണൻകുട്ടി. തോട്ടപ്പള്ളി സ്പിൽവേ ഉയർത്തിയതിന്റെ നിയമസഭാ രേഖകൾ
രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഹര്‍ജിയുടെ പിന്നിലുണ്ടെന്ന പരാമള്‍ശം പോലും വിധിയുടെ ഭാഗമായി വന്നിട്ടുണ്ടെന്നത് ഏറെ ഗൗരവത്തോടെ കാണണം. പൊതു
മാസപ്പടി എന്ന് പറഞ്ഞുകൊണ്ട് കുറേ കാലമായി നടക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണിത്. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട്
50 സെന്‍റ് സർക്കാർ പുറമ്പോക്ക് മാത്യു കുഴൽനാടൻ കൈവശം ഉണ്ടെന്നാണ് കണ്ടെത്തൽ. അധിക ഭൂമിയുണ്ടെന്ന വിജിലന്‍സ് കണ്ടെത്തല്‍ കഴിഞ്ഞ
സിഎംആർഎല്ലിൽ 14 % ഷെയർ സംസ്ഥാന സർക്കാരിനുണ്ട്. സർക്കാരിന് കിട്ടേണ്ട പണം തട്ടിയെടുത്ത സിഎംആർഎല്ലിനെതിരെ സർക്കാർ എന്ത് നടപടി