സംസ്ഥാനത്ത് പെട്രോള്‍ പമ്പുകളില്‍ മൊത്തവില്‍പ്പന നിയന്ത്രിക്കണമെന്ന നിര്‍ദേശവുമായി എണ്ണക്കമ്പനികള്‍. ഒരു ഉപയോക്താവിന് പരമാവധി 200 ലിറ്റര്‍വരെ ഡീസലും 5000 രൂപ
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അന്താരാഷ്ട്ര ഊർജ്ജ വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കുമ്പോഴും, ഇന്ത്യയിൽ ഇന്ധനത്തിനോ അവശ്യസാധനങ്ങൾക്കോ യാതൊരുവിധ ക്ഷാമവുമില്ലെന്ന് കേന്ദ്ര സർക്കാർ പൗരന്മാർക്ക്
സർക്കാർ വകുപ്പുകൾക്ക് ഇന്ധനം ഇനി കടം നൽകില്ലെന്ന് പമ്പ് ഉടമകൾ പറഞ്ഞു. കുടിശിക ഉടൻ തീർക്കമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി
കഴിഞ്ഞ വർഷം ചൈനയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ മാറി. ഉക്രെയ്നുമായി ബന്ധപ്പെട്ട പാശ്ചാത്യ ഉപരോധങ്ങൾ നടപ്പിലാക്കിയതിനെ
ആളുകൾ 1,950 രൂപയ്ക്ക് പകരമായി 2,000 രൂപ വാഗ്ദാനം ചെയ്യുന്നു. നേരത്തെ, ഞങ്ങൾക്ക് മൂന്നോ,നാലോ 2000 രൂപ നോട്ടുകളാണ് ലഭിച്ചിരുന്നത്
പൊലീസ് സ്റ്റേഷൻ വാഹനങ്ങൾ പലതും ഓടുന്നില്ല. തിരുവനന്തപുരം ജില്ലയിലെ പൊലീസ് വാഹനങ്ങളിലാണ് പ്രതിസന്ധി നേരിടുന്നത്.
നികുതി ബഹിഷ്കരണം നടത്തണമെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്ത കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തന്റെ നിലപാട് മാറ്റി.
2030 മുതൽ 2025-26 വരെ പെട്രോളിൽ 20% എത്തനോൾ കലർത്തുക എന്നതാണ് സർക്കാരിന്റെ പുതുക്കിയ ലക്ഷ്യമെന്ന് പുരി പറഞ്ഞു.
ഏകദേശം രണ്ട് മാസക്കാലം നീണ്ടുനിൽക്കുന്ന പര്യവേക്ഷണമാണ് ലക്ഷ്യമിടുന്നത്. സമുദ്രത്തിന്റെ അടിത്തട്ട് കേന്ദ്രീകരിച്ചാണ് പഠനം.