തണുപ്പിനെ അതിജീവിക്കാൻ ഓടുന്ന ട്രെയിനിൽ ചാണക പിണ്ണാക്കിന് തീ കൊളുത്തി; രണ്ടു പേർ അറസ്റ്റിൽ
ഫരീദാബാദിൽ നിന്നുള്ള ചന്ദൻ (23), ദേവേന്ദ്ര (25) എന്നീ രണ്ട് യുവാക്കൾ കുറച്ച് ആശ്വാസത്തിനായാണ് തീ കൊളുത്തിയതെന്ന് സമ്മതിച്ചതായി അലിഗഡ്
ഫരീദാബാദിൽ നിന്നുള്ള ചന്ദൻ (23), ദേവേന്ദ്ര (25) എന്നീ രണ്ട് യുവാക്കൾ കുറച്ച് ആശ്വാസത്തിനായാണ് തീ കൊളുത്തിയതെന്ന് സമ്മതിച്ചതായി അലിഗഡ്
വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുമ്പോഴും നിര്‍ത്തിയിടുമ്പോഴുമെല്ലാം തീപിടിക്കുകയും സ്ഫോടനത്തോടു കൂടി പൊട്ടിത്തെറിക്കുകയും
മറ്റൊരു മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ അൾജീരിയ തിങ്കളാഴ്ച്ച ഡാനിഷ് അംബാസഡറെയും സ്വീഡിഷ് ചാർജ് ഡി അഫയേഴ്‌സിനെയും വിളിച്ചു
ഒരു പെണ്‍ കുരങ്ങിനെയാണ് കാണാതായത്. തിരുപ്പതിയില്‍ നിന്നാണ് തിരുവനന്തപുരം മൃഗശാലയിലേക്ക് ഹനുമാന്‍ കുരങ്ങിനെ എത്തിച്ചത്. അക്രമസ്വഭാവമുള്ള
ഇതുവരെ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ ബോഗിക്ക് തീ വെച്ചത് ഇന്ധനം ഉപയോഗിച്ചാണോ എന്നതിൽ ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടില്ല
ആവശ്യമെങ്കിൽ നിങ്ങളെ വെടിവെക്കും. ഞങ്ങളോട് നിങ്ങൾ പറഞ്ഞതുകൊണ്ടല്ല. ഞങ്ങൾ നിങ്ങളെ വലിച്ചിഴച്ച് എച്ചിൽ പോലെ ഉപേക്ഷിച്ചു
സംഭവത്തെത്തുടർന്ന് സിസിടിവി ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെ ഇംഫാൽ ഈസ്റ്റ് പോലീസ് ആർഎഎഫ് ഉദ്യോഗസ്ഥരെ പിടികൂടുകയായിരുന്നു.
ഇവിടെ സമാനമായി മുൻപും നിരവധി തവണ ചെറുതും വലുതുമായ തീപിടിത്തങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ഒരു സ്വാഭാവിക തീപിടുത്തമാണ് ഇത്തവണയും
സെക്ടർ ഒന്നിൽ വലിയ തോതിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന്റെ അടിയിൽ നിന്നാണ് തീ ഉയർന്നതെന്നാണ് വിവരം.
വേണുഗോപാലും കുടുംബവും പൊയ്നാച്ചിയില്‍ നിന്ന് ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്