തമിഴ്നാട് മുൻ ബിജെപി പ്രസിഡന്റ് കെ. അണ്ണാമലൈ ചൊവ്വാഴ്ച, കുടുംബപരമായ കാരണങ്ങളാൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറിനിൽക്കുന്നതായി പ്രഖ്യാപിച്ചു.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ജിഎസ്ടിയുമായി ബന്ധപ്പെട്ട കുറിച്ചുള്ള ന്യായമായ ചോദ്യത്തെ
കാവേരി നദീജല നിയന്ത്രണ സമിതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഞായറാഴ്ച കർണാടകയിലെ ബെംഗളൂരുവിലെ വിധാന സൗധയിൽ
പരാമർശങ്ങൾ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാവുന്ന നിലയിൽ ട്വിറ്ററിൽ നിലനിർത്തി. മൈതാനപ്രസംഗത്തേക്കാൾ അപകടകരമാണ് സോഷ്യൽ മീഡിയ
അണ്ണാമലൈയ്ക്കെതിരെ ഐപിസി സെക്ഷൻ 153 എ (മതത്തിന്റെ പേരിലും മറ്റും ശത്രുത വളർത്തൽ), 504 (പൊതുസമാധാനം തകർക്കുന്നതിനുള്ള
കുറ്റം ചെയ്തവർക്കെതിരെ നടപടിയെടുക്കണം. പ്രത്യേകിച്ചും ഇത് ഇഡിക്കുള്ളിൽ സംഭവിച്ചതിനാൽ നടപടി കർശനമായിരിക്കണം. അതിൽ അഭിപ്രായ
ഇനി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബി.ജെ.പി മന്ത്രിസഭയുണ്ടാക്കുമെന്നും അതിന് എഐഎഡിഎംകെ യുടെ
ബിജെപി പദയാത്ര തുടങ്ങുന്ന സ്ഥലത്ത് പത്തോളം ജല്ലിക്കെട്ട് കാളകളെ പ്രവർത്തകർ കെട്ടിയിരുന്നു ഇവയിൽ ഒന്നാണ് അണ്ണാമലയുടെ നേരെ കുതിച്ച്
കര്‍ണ്ണാടക കേഡർ ഐ പി എസ് ഉദ്യോഗസ്ഥനായിരുന്ന അണ്ണാമലൈ സർവീസിൽ നിന്നും രാജിവച്ചാണ് ബി ജെ പിയില്‍ ചേര്‍ന്നത്. ഇദ്ദേഹം
അണ്ണാമലൈ നടത്തിയ പരാമര്‍ശങ്ങളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഗൂഢലക്ഷ്യത്തോടെയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്