കോൺഗ്രസ് ഒന്നിലധികം ബുദ്ധിമുട്ടുകൾ നേരിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ഞങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ
ഒവൈസി 6,58,811 വോട്ടുകൾ നേടിയപ്പോൾ മാധവി ലത ഇതുവരെ നേടിയത് 3,20,476 വോട്ടുകളാണ്. കോൺഗ്രസ് സ്ഥാനാർത്ഥി മുഹമ്മദ് സമീറിന് 62,478
131 സെഗ്‌മെൻ്റുകളിൽ വ്യക്തമായ ലീഡോടെ ടിഡിപി ഒറ്റയ്ക്ക് വൻ ഭൂരിപക്ഷം ഉറപ്പിച്ചിരിക്കുകയാണ്. 1989 മുതൽ താൻ പ്രതിനിധീകരിക്കുന്ന കുപ്പം
ദുർബലനായ സാധാരണ സ്ഥാനാർത്ഥി എന്ന എതിരാളികളുടെ കണക്കുക്കൂട്ടലുകളാണ് ഇവിടെ തെറ്റിയത്. മെയ് 20 ന് നടന്ന
ടിഡിപിയും ജെഡിയുവും തമ്മില്‍ ചേര്‍ന്നാല്‍ 31 സീറ്റാകും. ഇത് മുന്നില്‍കണ്ടാണ് മുന്നണികള്‍ നീക്കമാരംഭിച്ചിരിക്കുന്നത്. വോട്ടെണ്ണലിന്റെ ഓരോ
മിർസാപൂർ, അലിഗഡ്, കനൗജ് ഒഴികെയുള്ള ജില്ലകളിലെ ജില്ലാഭരണകൂടവും പൊലീസും ചേർന്ന് പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ നിയമ
നിതിൻ ഗഡ്കരി, നാരായൺ റാണെ, പിയൂഷ് ഗോയൽ, ഭാരതി പവാർ, റാവുസാഹെബ് ദൻവെ, കപിൽ പാട്ടീൽ, എല്ലാ കേന്ദ്രമന്ത്രിമാരും, നവനീത്
കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെ അപ്രസക്തമാക്കുന്നതാണ് ഇപ്പോഴത്തെ ആദ്യഘട്ട ഫലസൂചനകൾ
2023 ഒക്‌ടോബർ 9 മുതൽ, ആർബിഐ ഇഷ്യൂ ഓഫീസുകളും വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക്
മുൻ ബ്രഹ്മോസ് എയ്‌റോസ്‌പേസ് എഞ്ചിനീയർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും കർശനമായ ഒഎസ്എയിലെയും വിവിധ വകു