നേരത്തെ 2019ലെ പരാജയത്തിലും മുഖ്യമന്ത്രിയെ വിമര്‍ശിച്ചവര്‍ ഉദ്ഘാടനത്തിന് പിണറായിയുടെ പിന്നാലെ നടന്നിട്ടുണ്ട്. പരാജയം സംഭവിച്ചുവെന്ന് പറഞ്ഞ്
ഒ.ബി.സി. വിഭാഗത്തില്‍ പരീക്ഷയെഴുതിയ പൂജ ഇതിലും ക്രമക്കേട് നടത്തിയതായാണ് വിവരം. ഈ വിഭാഗത്തില്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ പിതാ
ആറുമാസം സർക്കാരിൻ്റെ പിടിപ്പുകേട് കാരണം എൻഎച്ച്എം ഫണ്ട് കേരളത്തിന് കിട്ടിയില്ല. പേരുമാറ്റത്തിൻ്റെ കാര്യത്തിൽ കടിച്ചുതൂങ്ങിയത് കൊണ്ടാണ്
ആദ്യം ചാരക്കേസിൻ്റെ കാലത്ത് എല്ലാ മാധ്യമങ്ങളും തനിക്കെതിരെ നിന്നു. ഇനി ഒരുപക്ഷെ തെറ്റുകാര്‍ ശിക്ഷിക്കപ്പെട്ടില്ലെങ്കിലും തനിക്ക് കുഴപ്പമില്ല.
മുൻ ഇടത് സര്‍ക്കാർ പശ്ചാത്തല വികസനത്തിന് ആവിഷ്കരിച്ചത് വൻകിട പദ്ധതികളാണ്. ശമ്പള പരിഷ്കരണം നടത്തി, പെൻഷൻ കുടിശിക
ഞാൻ എനിക്കുവേണ്ടി കാബിനറ്റ് പദവി തേടുന്നില്ല, എൻ്റെ മണ്ഡലത്തിൽ തിരിച്ചെത്തിയപ്പോൾ പലരും എന്നെ വിമർശിച്ചു. ബിജെപി ദളിത് വിരുദ്ധ
ഇത് പക്ഷെ തന്റെ അധികാര പരിധിയിൽ വരുന്ന വിഷയമല്ലെന്നും എന്നാൽ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു
ഇരു രാജ്യങ്ങളും തങ്ങളുടെ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനും വിവിധ ഭൗമരാഷ്ട്രീയ വെല്ലുവിളികളിൽ കൂടുതൽ സഹകരണത്തിനും വഴികൾ
അതിനുശേഷം വന്ന എ കെ ആന്റണി സർക്കാർ ടെൻഡർ കൊടുത്തില്ലെന്നും
വിഎസ് അച്യുതാനന്ദൻ സർക്കാരാണ് ടെൻഡർ കൊടുത്തതെന്നും മന്ത്രി
ഈ പരാമർശം കൊണ്ടൊന്നും രാഹുലിനെ വിടാനും അദ്ദേഹം തയ്യാറായില്ല. കേരളത്തിൽ പോയാൽ മതേതരവാദിയായും തമിഴ്‌നാട്ടിൽ പോയാൽ