ജോയിയുടെ നിര്യാണത്തില്‍ സര്‍ക്കാറിന്റെ ദുഃഖം രേഖപ്പെടുത്തുന്നു. കഴിഞ്ഞ രണ്ട് ദിവസം നാടുമുഴുവന്‍ ഉത്കണ്ഠയോടുകൂടി ജോയിക്ക് വേണ്ടി
ഇത്തരത്തിൽ ഇനിയൊരു അപകടം ഒഴിവാക്കാന്‍ തോട് പൂര്‍ണമായി നവീകരിക്കണം. സര്‍ക്കാര്‍ ഉത്തരവാദിത്തത്തോടെ പെരുമാറണം. സംഭവം നടന്നതിനു പിന്നാ
അടുത്തുതന്നെ വരുന്ന ഓണത്തിനു മുന്നോടിയായി സാധനങ്ങള്‍ എത്തിക്കുന്ന സപ്ലൈയര്‍മാര്‍ക്ക് തുക നല്‍കുന്നതിനടക്കം ഈ തുക വിനിയോഗിക്കാ
മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗത്തിന് സമീപമുള്ള ലിഫ്റ്റിലാണ് കുടുങ്ങിയത്. ഇദ്ദേഹത്തെ കാണാതായെന്ന് കാട്ടി കുടുംബം മെഡിക്കൽ
കാണാതായി 46 മണിക്കൂറിന് ശേഷമാണ് ജോയിയുടെ മൃതദേഹം കനാലിൽ പൊങ്ങിയത്. ജീർണിച്ച അവസ്ഥയിലാണെങ്കിലും ബന്ധുക്കളും സുഹൃത്തു
മാലിന്യം നീക്കുന്നതിൽ ഉൾപ്പെടെ നഗരസഭയുടെ ഭാഗത്ത് ജാഗ്രത കുറവ് ഉണ്ടായിട്ടുണ്ട്. ഇനി ഭാവിയില്‍ ഇതുപോലെയുള്ള വീഴ്ചകള്‍ ഉണ്ടാകരുതെന്നും മുരളീ
സഹകരിക്കാൻ പോലും തയ്യാറാകാത്ത പ്രതിപക്ഷ നേതാവ്, ഇവിടെ നടക്കുന്ന രഷാപ്രവർത്തനം അദ്ദേഹം വന്ന് കാണണം എന്നും മന്ത്രി പറഞ്ഞു. പ്രതി
62 ക്രിമിനലുകളെ മാലയിട്ട് സ്വീകരിച്ചിട്ടും ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ന്യായീകരിക്കുകയാണ്. പകര്‍ച്ച വ്യാധികള്‍ തടയാന്‍
ചേവായൂര്‍ സ്വദേശിയായ പ്രമോദ് കോട്ടൂളി പ്ലൈവുഡ് വ്യാപാരിയാണ്. കോഴ വിവാദത്തിന് പിന്നാലെ സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി
സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഐസിയു സംവിധാനം ഉള്‍പ്പെടെയുള്ളവ പ്രത്യേകമായി ക്രമീകരി