കുറുവടി തൂക്കി കേറിപ്പോരാൻ ഇത് ശാഖയല്ല; സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ സംഘപരിവാർ അനുകൂലികൾക്കെതിരെ പി എം ആർഷോ
ഇതിന്റെ ഗേറ്റ് കടക്കാൻ ശാഖയിൽ നിന്ന് ഏമാൻ സീൽ പതിച്ച് കൊടുത്ത് വിട്ട കുറിപ്പടി പോരാ. അതുമായി മിഠായിത്തെരുവിൽ ചെന്നാൽ
ഇതിന്റെ ഗേറ്റ് കടക്കാൻ ശാഖയിൽ നിന്ന് ഏമാൻ സീൽ പതിച്ച് കൊടുത്ത് വിട്ട കുറിപ്പടി പോരാ. അതുമായി മിഠായിത്തെരുവിൽ ചെന്നാൽ
മുഖ്യമന്ത്രിയിരിക്കുന്ന കസേരയോട് ബഹുമാനമുണ്ട് എന്നും വി ഡി സതീശന്‍ പറഞ്ഞു. മാസപ്പടി വിവാദത്തിന് ശേഷം റിയാസിന്റെ നാവ് ഉപ്പിലിട്ടു വെച്ചതായിരുന്നു
അതേപോലെ തന്നെ സെനറ്റ് നോമിനേഷനുമായി ബന്ധപ്പെട്ട് ഗവർണർ വിദ്യർത്ഥികളെ പറയാൻ ഇനി മോശം വാക്കുകൾ ഒന്നുമില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം , വിഡി സതീശനെതിരെ വിമർശനം കടുപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ബഹുമാനം
നാണമുണ്ടോ ഭീരുവായ മുഖ്യമന്ത്രി എന്നാണ് സതീശന്‍ ചോദിക്കുന്നത്. എന്നാൽ ഏത് കാര്യത്തിനാണ് ഞാൻ നാണിക്കേണ്ടത്. പൊതുപ്രവർത്തന രംഗത്ത് എനിക്ക്
പോലീസുകാർ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തലയ്ക്കടിച്ചു. പരിക്കേറ്റ വനിതാ പ്രവര്‍ത്തകരെ
അതിന് ശേഷം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും. ശബരിമല വിമാനത്താവളത്തിനായുള്ള എല്ലാ നടപടികളും അതിവേഗത്തിൽ സമയബന്ധി
അതേസമയമ്, ആരാന്റെ കുഞ്ഞുങ്ങളെ റോഡില്‍ തല്ലുമ്പോള്‍ ആസ്വദിക്കുകയാണ് മുഖ്യമന്ത്രിയെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയായിരുന്ന
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അകാരണമായി മർദിച്ചു. തിരിച്ചടിക്കും എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് അപ്പോഴത്തെ വികാരം കൊണ്ടാണ്.
ഗവര്‍ണര്‍ ബി.ജെ.പി., ആര്‍.എസ്.എസ് നൽകുന്ന നിര്‍ദേശപ്രകാരം അര്‍ഹരുടെ പട്ടിക വെട്ടി അനര്‍ഹരായവരെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇവരെല്ലാം യോഗ്യ