വയനാട് ഉരുൾപൊട്ടൽ ദുരന്ത പുനരധിവാസ പദ്ധതി നടത്തിപ്പില്‍ പ്രതിപക്ഷത്തെയും ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ സമിതി രൂപീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ
വയനാട് ഉരുൾപൊട്ടൽ ദുരന്ത രക്ഷാ പ്രവർത്തനത്തിൽ സൈന്യത്തിന്‍റെയും എന്‍ഡിആര്‍എഫിന്‍റെയും സാന്നിധ്യം ഒഴിച്ചാല്‍ കേന്ദ്രസർക്കാരിന്റെ ഒരു സഹായവും ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ്
വയനാട് ജില്ലയിലെ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി വയനാട് സന്ദർശിച്ച ശേഷം സംസ്ഥാനത്തിന്
വയനാട് ഉരുള്‍പൊട്ടൽ ദുരന്ത പശ്ചാത്തലത്തിൽ സ്വമേധയാ കേസെടുത്ത് കേരളാ ഹൈക്കോടതി. കേസെടുക്കാൻ രജിസ്ട്രാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നൽകി. മാധ്യമ വാര്‍ത്തകളുടെയും
വയനാട് ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിത പ്രദേശം സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 10
വയനാട് ഉരുള്‍പൊട്ടല്‍ പ്രദേശങ്ങളിൽ തിരച്ചില്‍ അവസാനിപ്പിച്ച് സൈന്യം. തുടർന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍ എന്‍ഡിആര്‍എഫിന്റേയും സംസ്ഥാന അഗ്നിശമന സേനയുടേയും നേതൃത്വത്തില്‍ നടക്കും.
കേരളത്തിലേക് അമീബിക് മസ്തിഷ്കജ്വരം എത്തിയ സാഹചര്യം ഐസിഎംആർ പഠിക്കും. സംസ്ഥാന ആരോഗ്യവകുപ്പിന്റെ ആവശ്യപ്രകാരമാണ് ഐസിഎംമാർ ഇടപെടൽ. ഇതിനുവേണ്ടി പ്രത്യേക സംഘത്തെ
സ്‌കൂളിലേക്ക് തോക്കുമായെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തന്റെ സഹപാഠിക്ക് നേരെ വെടിയുതിര്‍ത്തു. ആലപ്പുഴയിലാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ
വയനാട് ജില്ലയില്‍ ഇത്തവണ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ ഒഴിവാക്കിയതായി ബാലഗോകുലം. ശ്രീകൃഷ്ണ ജയന്തി ദിവസമായ ആഗസ്റ്റ് 26 ന് കുട്ടികളും
ഉരുൾപൊട്ടൽ ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടമായ കുട്ടികളെ ദത്ത് എടുക്കേണ്ട സാഹചര്യം ഇപ്പോൾ വയനാട്ടിൽ ഇല്ലെന്ന് സംസ്ഥാന മന്ത്രി വീണ ജോർജ്.