വൈഎസ്ആർ കോൺഗ്രസിന്റെ ആജീവനാന്ത പ്രസിഡന്റായി ജഗൻ മോഹൻ റെഡ്ഡിയെ തെരഞ്ഞെടുത്തു
2011 മാർച്ചിൽ കോൺഗ്രസ് വിട്ട് ജഗൻ വൈഎസ്ആർസി സ്ഥാപിച്ചു. അന്നുമുതൽ ഇന്നുവരെ അദ്ദേഹം പാർട്ടി പ്രസിഡന്റായി തുടരുന്നു.
2011 മാർച്ചിൽ കോൺഗ്രസ് വിട്ട് ജഗൻ വൈഎസ്ആർസി സ്ഥാപിച്ചു. അന്നുമുതൽ ഇന്നുവരെ അദ്ദേഹം പാർട്ടി പ്രസിഡന്റായി തുടരുന്നു.
ഇത് രണ്ടാം തവണയാണ് ആന്ധ്രയിൽ റോജ എംഎൽഎ ആയത്.
തിങ്കളാഴ്ച വൈകുന്നേരമാണ് ജഗന്‍ മോഹന്‍ ഡല്‍ഹിക്ക് തിരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയ്ക്കാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച...
പാർട്ടി പരാജയപ്പെട്ടു എങ്കിലും കുപ്പം മണ്ഡലത്തില്‍ നിന്നു നിയമസഭയിലേക്കു മത്സരിച്ച നായിഡു 29,993 വോട്ടുകൾക്ക് വിജയിച്ചു.
ലോകസഭാ തെരെഞ്ഞെടുപ്പിലും ടിഡിപിയ്ക്ക് തിരിച്ചടി നേരിടേണ്ടി വന്നു.
'മെയ് 23 ന് ശേഷം വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് എത്താന്‍ പോകുകയാണ്. ഫലം പ്രഖ്യാപിച്ചാല്‍ അമരാവതിയായിരിക്കും തട്ടകം'-പാര്‍ട്ടി നേതാവ് എന്‍
ആന്ധ്ര പ്രദേശിലെ വെസ്റ്റ് ഗോദാവരയിലെ പോളിംഗ് ബൂത്തിലാണ് സംഘർഷമുണ്ടായത്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സിബിഐ ഇന്നലെ അറസ്റ്റ് ചെയ്ത വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിയെ 14 ദിവസത്തേക്ക് സിബിഐയുടെ
വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനും കടപ്പ എംപിയുമായ വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയെ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്തു.