കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു
കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗളൂരു മണിപ്പാല്‍ ആശുപത്രിയിലാണ് അദ്ദേഹത്തെ കൊവിഡ് ചികിത്സയ്ക്കായി
കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗളൂരു മണിപ്പാല്‍ ആശുപത്രിയിലാണ് അദ്ദേഹത്തെ കൊവിഡ് ചികിത്സയ്ക്കായി
ഇനിമുതല്‍ കണ്ടെയ്ൻമെന്റ് സോണുകളിൽ മാത്രമായിരിക്കും നിയന്ത്രണമെന്നും മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അറിയിച്ചു.
ബിജെപി കർണാടകയിൽ വീണ്ടും അധികാരത്തിലെത്തുമെന്ന സൂചനയാണ് യെദ്യൂരപ്പ തന്റെ പ്രസ്താവനയിലൂടെ നൽകിയത്.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ കെജെപി കര്‍ണാട കയിലെ 224 മണ്ഡലങ്ങളിലും മത്സരിക്കുമെന്നു ബിജെപിയില്‍നിന്നു രാജിവച്ച കര്‍ണാടക മുന്‍
കര്‍ണാടകയില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാന്‍ യെദിയൂരപ്പയുടെ ഉറച്ച തീരുമാനം. പുതിയ പാര്‍ട്ടിയെന്ന തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് അദ്ദേഹം
ഡിസംബര്‍ 10 ന് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ബിജെപി വിമതനും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദിയൂരപ്പ അറിയിച്ചു. ബിജെപിയുമായി
മുതിര്‍ന്ന നേതാവായ ബി.എസ്. യെദിയൂരപ്പ പാര്‍ട്ടിവിട്ടു പുറത്തുപോയാലും ബിജെപിയ്ക്കു യാതൊന്നും സംഭവിക്കില്ലെന്നു കര്‍ണാടക മുന്‍ മുഖ്യമന്ത്രി സദാനന്ദ ഗൗഡ. യെദിയൂരപ്പ
ബി.ജെ.പിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍ മൂര്‍ഛിച്ചുകൊണ്ടിരിക്കുന്ന കര്‍ണാടകയില്‍ പുതിയ മുഖ്യമന്ത്രിയായി ജഗദീഷ് ഷെട്ടാര്‍ ഇന്ന് ചുമതലയേല്‍ക്കും. ഇന്നലെ ചേര്‍ന്ന ബിജെപി നേതൃത്വം യോഗത്തില്‍
കര്‍ണാടകയില്‍ രാജിക്കത്ത് സമര്‍പ്പിച്ച ഒന്‍പത് യെദിയൂരപ്പ അനുകൂലികളായ മന്ത്രിമാര്‍ തീരുമാനം പിന്‍വലിച്ചു. കേന്ദ്രനേതൃത്വത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തീരുമാനം. യെദിയൂരപ്പ അനുകൂലിയും
കര്‍ണാടകയില്‍ നേതൃമാറ്റം ആവശ്യപ്പെട്ടു മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെ അനുകൂലിക്കുന്ന എട്ടു മന്ത്രിമാര്‍ രാജിവച്ചു. ഇതോടെ സംസ്ഥാനത്തു ഭരണപ്രതിസന്ധി രൂക്ഷമായി.