ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിൽ താല്‍കാലികാംഗമായി ഇന്ത്യ; പിന്തുണച്ചവരിൽ ചൈനയും
ഇന്ത്യയെ ഇതിനായിപിന്തുണച്ച രാജ്യങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു.
ഇന്ത്യയെ ഇതിനായിപിന്തുണച്ച രാജ്യങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു.
ഈ പ്രതിസന്ധി ഘട്ടത്തിൽ ലോകരാജ്യങ്ങള്‍ ഒന്നായി നിന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ കരകയറാന്‍ സാധിക്കൂവെന്നും ബുദ്ധജയന്തി സന്ദേത്തില്‍ അദ്ദേഹം സൂചിപ്പിച്ചു.
ലോകത്ത് ജൈവ- ഭീകരാക്രമണത്തിനുള്ള അവസരമാണ് കോവിഡ്-19 കാലത്ത് ഭീകരര്‍ക്ക് മുമ്പിൽ തുറന്നുകിട്ടിയിരിക്കു ന്നതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ തൊഴിൽ നഷ്ടവും സാമ്പത്തിക ക്ഷ നേരിടുന്ന ലോകം കൊടും പട്ടിണിയിലേക്ക് വീണേക്കാമെന്നാണ്
90 ടൺ മെഡിക്കൽ ഉപകരണങ്ങളടങ്ങിയ രണ്ടാം കാർഗോ ബോയിംഗ് 747 ഇന്ന് ഇന്ത്യയിൽ നിന്ന് ബെൽഗ്രേഡലേക്ക് വന്നിരിക്കുന്നെന്നും, സെർബിയൻ സർക്കാർ
ലോകത്തുള്ള എല്ലാ രാജ്യങ്ങളും നടപടിക്രമങ്ങള്‍ പാലിച്ചാണ് പൗരത്വം നല്‍കുന്നത്. എല്ലാ ആളുകളെയും ഉള്‍ക്കൊള്ളുന്ന ഒരു രാജ്യത്തെയെങ്കിലും കാണിച്ച് തരൂ.
ഇന്നത്തെ യോഗം ചേരുന്നത് ചൈനയുടെ ആവശ്യപ്രകാരമാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം നിയമത്തിനെതിരെ യുഎന്‍ രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തില്‍ നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സര്‍ക്കാറിന് തിരിച്ചടിയാണ്.
മലേഷ്യന്‍ പാം ഓയില്‍ ബോർഡ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2019 ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ 3.9 മില്യണ്‍ ടണ്‍
ഇനിയും ഇത്തരത്തിലുള്ള അഭിപ്രായം പറയുന്നതിനു മുൻപ് കാശ്മീര്‍ വിഷയം മനസ്സിലാക്കാന്‍ തുര്‍ക്കിയെ ക്ഷണിക്കുന്നെന്നും രവീഷ് കുമാര്‍ പറഞ്ഞു.