വിമതരുടെ ഹര്‍ജി; കര്‍ണാടക ഉപതെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുമെന്ന് കമ്മീഷന്‍ സുപ്രീം കോടതിയില്‍
ഒന്നുകില്‍ മത്സരിക്കാന്‍ അനുവദിക്കണം. അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് പതിനഞ്ച് വിമത എംഎല്‍എമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
ഒന്നുകില്‍ മത്സരിക്കാന്‍ അനുവദിക്കണം. അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് പതിനഞ്ച് വിമത എംഎല്‍എമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
കേസ് പരിഗണിച്ചപ്പോഴൊക്കെയും സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം സര്‍ക്കാരിന് കേള്‍ക്കേണ്ടിവന്നിരുന്നു. അതുകൊണ്ടു തന്നെ ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റുക എന്നതാണ് സര്‍ക്കാരിന് മുന്നിലുള്ള
സുപ്രീംകോടതിയിൽ ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് 17 വിമത എംഎല്‍എമാരുടെ അയോഗ്യതയ്‌ക്കെതിരായ ഹർജി പരിഗണിക്കുന്നത്.
നാലു ഫ്‌ളാറ്റുകളിലെ വൈദ്യുതിബന്ധം രാവിലെ ആറു മണിയോടെ പോലീസ് സന്നാഹത്തോടെ എത്തിയ കെഎസ്‌ഇബി ഉദ്യോഗസ്ഥരും ജീവനക്കാരുമടങ്ങിയ സംഘമാണ് നോട്ടീസ് പതിക്കുകയും
നിര്‍മാതാക്കളില്‍ നിന്ന് നഷ്ട പരിഹാരം ഈടാക്കി ഉടമകള്‍ക്ക് നല്‍കും. മൂന്ന് മാസത്തിനകം ഫ്ളാറ്റ് പൊളിക്കേണ്ടി വരും. പൊളിക്കലിനുള്ള കര്‍മ്മ പദ്ധതി
സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യക്തിഹത്യ, വിദ്വേഷ പ്രചരണം,ലൈംഗിക ചൂഷണം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ കോടതി കടുത്ത ആശങ്കയറിയിച്ചു. അക്കൗണ്ടുകള്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ സംവിധാനങ്ങള്‍
ഫ്‌ളാറ്റുടമകളെ വഞ്ചിച്ച നിര്‍മാതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി. 1991 മുതല്‍ മരടില്‍ നടന്ന നിയമം ലംഘിച്ചുള്ള നിര്‍മാണങ്ങളുടെ പട്ടികയും തയ്യാറാക്കുന്നുണ്ട്.
കൊച്ചി മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച കമ്പനിയുടെ വിവരങ്ങള്‍ തേടി
സോഷ്യല്‍ മീഡിയ ദുരുപയോഗം തടയുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിച്ച് സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം. രാജ്യത്തിന്റെ പരാമാധികാരവും
സംസ്ഥാനത്ത് അനധികൃതമായി നിര്‍മിച്ച ഒട്ടനവധി കെട്ടിടങ്ങളുണ്ട്. ഇവയെക്കുറിച്ച് വിശദമായ അന്വേഷണം വേണം. വേണമെന്നും ആളുകളുടെ ജീവന്‍ വച്ച് സര്‍ക്കാര്‍ കളിക്കുന്നത്.